Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന് മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:46 pm IST
in Ernakulam

കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ റീട്ടെയില്‍ വില്‍പനകേന്ദ്രമായി എറണാകുളം ജില്ല മാറുന്നു. ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ പോലീസ്-എക്‌സൈസ് സംഘം പിടിച്ചെടുത്തത് 200 കിലോയിലധികം കഞ്ചാവ്, മയക്കുമരുന്ന് ആംപ്യൂളുകള്‍ വേറെയും. പിടിച്ചെടുത്തതിന്റെ നൂറ് ഇരട്ടിയോളം ജില്ലയില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നാണ് അധികൃതുടെ കണ്ടെത്തല്‍. അഞ്ചുലക്ഷത്തില്‍ അധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ കാരണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഞ്ചാവാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. വില്‍പനക്ക് നിയോഗിക്കപ്പെടുന്നവരില്‍ ഏറിയപങ്കും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ടൂവീലറിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഒരു കിലോ കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ ആയിരം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി വസിക്കുന്ന പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. ഇതിനുപുറമെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതിയായിട്ടുണ്ട്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നും ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ് കടത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നും പാഴ്‌സല്‍ ഓഫീസ് വഴിയും ട്രെയിനും ദീര്‍ഘദൂര വോള്‍വോ ബസുകളിലും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ഇലക്ട്രിക് സാധനങ്ങളുടെയും മറവില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ടൗണുകളില്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് വില്‍പന കൂടുതലായി നടക്കുന്നത്. മുന്നൂറും അഞ്ഞൂറും രൂപ വിലവരുന്ന ചെറിയ പൊതികളിലാക്കിയാണ് ഇവര്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇതരസംസ്ഥാനക്കാര്‍ തന്നെയാകും വില്‍പനക്കാര്‍. ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ മൂന്നുമാസത്തില്‍ കൂടുതല്‍ ശിക്ഷയില്ല. അതുകൊണ്ടുതന്നെ പലരും രക്ഷപ്പെടുകയാണ്.

വില്‍പ്പനക്കിടെ പിടിക്കപ്പെടുന്നവരില്‍നിന്നും പലപ്പോഴും 200 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെത്താനാവുകയില്ല. പോലീസ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം നടക്കാറില്ല. പത്ത് പേരില്‍ താഴെയുള്ള ഒരു വന്റാക്കറ്റാണ് കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവരെ കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിന് പ്രധാന കാരണം ഇവര്‍ക്കുള്ള ഉന്നത രാഷ്‌ട്രീയ സ്വാധീനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.