Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നൂറ്റാണ്ടിന്റെ നിറവിലെ മന്നംജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:14 pm IST
in Kottayam

ചങ്ങനാശ്ശേരി: 139-ാമത് മന്നംജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് പെരുന്നയില്‍ തുടക്കം. ഇന്ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനവും നാളെ മന്നംജയന്തി സമ്മേളനവും നടക്കും.

1914-ല്‍ നായര്‍ സമുദായ ഭൃത്യ ജനസംഘമായി രൂപീകരിക്കപ്പെട്ട സംഘടന അടുത്തവര്‍ഷം എന്‍എസ്എസ് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. അതേവര്‍ഷംതന്നെ കറുകച്ചാലില്‍ ആദ്യ സ്‌കൂള്‍ ആരംഭിക്കാന്‍ എന്‍എസ്എസിന് സാധിച്ചു. 100 വര്‍ഷം പിന്നിടുമ്പോള്‍ നൂറുകണക്കിന് വിദ്യാലയങ്ങളും നിരവധി കോളേജുകളും എന്‍എസ്എസിന്റെ സ്ഥാപനങ്ങളായി ഉണ്ട്.

നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെ മന്നം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. സമുദായത്തിനുവേണ്ടി മാത്രമല്ല മന്നം പ്രവര്‍ത്തിച്ചതെന്ന് ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാവുന്നതാണ്. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം. ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവ എടുത്തുപറയേണ്ടവയാണ്.

പെരുന്ന മന്നത്തുവീട്ടില്‍ നിലവിളക്കുകൊളുത്തി അതില്‍ മുന്‍പിന്‍ മന്നത്തുപദ്മനാഭനുള്‍പ്പെടെ 14 പേര്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയുടെ അടിത്തറയില്‍ പിറവിയെടുത്ത സംഘടന ഇന്നും കെട്ടുറപ്പോടെ മുന്‍പോട്ടുപോകുന്നത് അതിന്റെ ലക്ഷ്യത്തില്‍നിന്നും അണുവിട വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനംമൂലമാണ്.

സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി വനിതാ സ്വാശ്രയ സംഘങ്ങള്‍. യുവജനങ്ങളുടെ നന്മലക്ഷ്യമാക്കി മനുഷ്യവിഭവശേഷി വിഭാഗം എന്നിവ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്നു. 5600-ല്‍പരം വരുന്ന കരയോഗങ്ങളില്‍ തൊഴില്‍ സംരംഭങ്ങളും സ്വയംതൊഴില്‍ സംരംഭങ്ങളും യുവജനങ്ങള്‍ക്കായി തൊഴില്‍ മേഖലയില്‍ അവബോധവും വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ്, മൂല്യാവബോധ ക്ലാസുകള്‍ തുടങ്ങി വ്യക്തിത്വ വികസനം ലക്ഷ്യമിടുന്നു.

മന്നത്തുപദ്മനാഭന്‍ കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയമണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. 1959ലെ വിമോചന സമരത്തിനു നേതൃത്വംകൊടുത്തത് മന്നമായിരുന്നു. തൊട്ടുകൂടായ്‌മയ്‌ക്കും തീണ്ടീക്കൂടായ്‌മയ്‌ക്കുമെതിരെ പോരാട്ടം നടത്തുകയും ക്ഷേത്രപ്രവേശനത്തിനു വഴിതുറന്ന സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകവഴി നായര്‍ സമുദായത്തിന്റെ മാത്രമല്ല അധസ്ഥിതജനവിഭാഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നുവെന്നും കാണാന്‍ കഴിയും. സ്വന്തമായി ഒന്നും നേടാതെ സമുദായത്തിനും സമൂഹത്തിനും ഗുണപരമായും സാമ്പത്തികമായും മാറ്റങ്ങള്‍ നല്‍കി ഒരുവടവൃക്ഷമായി പന്തലിച്ച മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം മുന്‍പോട്ടുകൊണ്ടുപോകുന്നതിനായി കഴിയണം. അതായിരിക്കും മന്നത്തു പദ്മനാഭനോടുള്ള ആദരവിന്റെ പ്രതിഫലനമാകേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)
Kerala

മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.