Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പടിയിറങ്ങുന്നത് നിയമവഴിയെ സഞ്ചരിച്ച കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:55 pm IST
in Idukki

കോളിളക്കമുണ്ടാക്കിയ മൂന്നാറിലെ പെണ്‍തൊഴിലാളികളുടെ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കലാപമാകാതിരിക്കാന്‍ വി. രതീശന്‍ ജാഗ്രത പുലര്‍ത്തിയത് മറക്കാനാവില്ല. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ്പള്ളി പണിയാന്‍ തുനിഞ്ഞപ്പോഴും കളക്ടര്‍ നിയമം മുറുകെപ്പിടിച്ചു

സംഗീത് രവീന്ദ്രന്‍

ഇടുക്കി: ഒരു വര്‍ഷത്തോളം ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ച് തൃശൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ വി. രതീശന്‍ വിവാദങ്ങളില്‍പെടാതെയാണ് പടിയിറങ്ങുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നപ്പോഴോക്കെ നിയമത്തിന്റെ വഴി കൃത്യമായി അദ്ദേഹം പാലിച്ചിട്ടുണ്ട്. ഏത് വ്യക്തിക്കും ഏത് സമയത്തും അദ്ദേഹത്തെ വിളിച്ച് പരാതി പറയാനുള്ള അവസരമുണ്ടായിരുന്നു. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍ പിന്നീട് വിളിച്ചയാളെ തിരികെ വിളിക്കാനുള്ള മാന്യത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളം ഉറ്റുനോക്കിയ മൂന്നാര്‍ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കടക്കാതെ പരിഹരിച്ച് വിജയിച്ചതില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കുണ്ട്. ആവശ്യ സന്ദര്‍ഭങ്ങളിലൊക്കെ മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ച നടത്താനും അദ്ദേഹം എത്തിയിരുന്നു. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശുപള്ളി പണിയാന്‍ പള്ളിക്കാര്‍ രംഗത്ത് വന്നപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള ധൈര്യം ഇദ്ദേഹം കാണിച്ചു. ഇ എസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവരും ഭരണപക്ഷത്തെ ഉന്നതരും സമ്മര്‍ദ്ദം ചെലുത്തിയിട്ടും നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന നിലപാടാണ് വി.രതീശന്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റി

ഉത്തരവ് വരെ ഇറങ്ങി. സ്ഥലം മാറ്റം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉടത്തരവ് തിരുത്തി വി. രതീശനെ ഇടുക്കിയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. തൊടുപുഴയില്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ ന്യൂമാന്‍ കോളേജില്‍ നിര്‍മ്മിച്ച ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നീക്കം നടത്തിയപ്പോഴും നിയമ വഴിയാണ് കളക്ടര്‍ സ്വീകരിച്ചത്. ഭരണ സംവിധാനത്തെ വെല്ലുവിളിച്ച് സഭാ നേതൃത്വം രംഗത്തെത്തിയപ്പോള്‍ പോലീസിനോട് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. മംഗളാദേവി ക്ഷേത്രത്തില്‍ ലഭിച്ച കാണിക്ക പണം അന്നത്തെ എഡിഎമ്മായിരുന്ന മോഹനന്‍പിള്ള ചാക്കില്‍കെട്ടി കടത്തിയ സംഭവത്തിലും കളക്ടര്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. എ.ഡിഎമ്മിന്റെ നിലപാട് തെറ്റാണെന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങളിലും പട്ടയ വിതരണത്തിലും ഇടപെട്ട കളക്ടര്‍ ഇടുക്കിയുടെ മുതല്‍ക്കൂട്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

Kerala

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു
Varadyam

തപോവനത്തിലെ വിശേഷങ്ങള്‍

Kerala

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.