Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ഉന്നതബന്ധം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 02:14 pm IST
in Kollam

കൊല്ലം: അടൂര്‍ ഏനാത്ത് ദളിത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചതായി ആരോപണം ശക്തമാകുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതബന്ധം പുറത്തുകൊണ്ടുവരാന്‍ കേസ് ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.

ദളിത് സംഘടനകളും ബിജെപി, കെഎസ്‌യു, യുവമോര്‍ച്ച, എബിവിപി, ഹിന്ദുഐക്യവേദി മഹിളാഐക്യവേദി, കെപിഎംഎസ് എന്നീ സംഘടനകളാണ് സംഭവത്തിലെ ഉന്നതബന്ധം പുറത്തുകൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തെ പ്രഹസനമാക്കിമാറ്റാന്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷമുന്നണികളില്‍പ്പെട്ട എംഎല്‍എമാര്‍ പോലീസിനോട് ആവശ്യപ്പെട്ടതായാണ് ആരോപണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന പോലീസിന്റെ വാദം പൊള്ളത്തരമാണെന്നും പെണ്‍കുട്ടികളുടെ മൊഴി അട്ടിമറിക്കാന്‍ പോലീസിലെ സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ ആദ്യം മുതലെ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കേസ് കൊടുക്കാന്‍ വന്ന ഇവരെ ഭീഷണിപ്പെടുത്തി ഈ ഉദ്യോഗസ്ഥന്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് ആദ്യം കണ്ടെത്തേണ്ടതാണ്.

സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ ബലാത്സംഗത്തിനിരയായ കുട്ടികളുടെ ബന്ധുക്കള്‍ പുറത്തു പറഞ്ഞതോടെയാണ് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അടൂര്‍ ഡിവൈഎസ്പിയായ ഈ ഉദ്യോഗസ്ഥന്‍ ഒരു ഭരണകക്ഷി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ വാദം.

കേരളത്തിലെ ഞെട്ടിച്ച പീഡനകേസാണ് ഇത്. ഇതിന് പിന്നില്‍ സെക്‌സ് റാക്കറ്റിന്റെ പങ്കും പോലീസ് അന്വേഷിച്ചിട്ടില്ല. ശബരിമല ഡ്യൂട്ടി ഉണ്ടായത് കൊണ്ടാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന ഐജി മനോജ് എബ്രഹാമിന്റെ മറുപടി വിശ്വസനീയമല്ലെന്നും പകരം അന്വേഷണം ഏല്‍പ്പിച്ച രണ്ട് ഡിവൈഎസ്പിമാരും പേരിന് പ്രതികളെ പിടികൂടി അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. പീഡനവിവരം പുറത്തറിഞ്ഞതു മുതല്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പീഡനത്തില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ആദ്യം അന്വേഷണം നടത്തിയ പോലീസ് വള്ളിക്കാവിലെ ഒരു ഉന്നതന്റെ മാനേജറെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് വിട്ടക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പിന്നില്‍ വന്‍ സാമ്പത്തിക ശക്തികളുണ്ടെന്ന് കണ്ടെത്തിയിട്ടും അത് മറച്ച് വയ്‌ക്കാന്‍ ബോധപൂര്‍വം പോലീസ് ശ്രമിക്കുന്നാതയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പങ്ക് ഈ കേസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അന്വേഷണം തൃപ്തികരമായിട്ടല്ല നടന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

പുതിയ വാര്‍ത്തകള്‍

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.