Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റബ്ബര്‍ മേഖലക്ക് അച്ഛാദിന്‍; മലയോര കര്‍ഷകര്‍ ആഹ്ലാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 01:34 pm IST
in Malappuram

പെരിന്തമണ്ണ: ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വേകി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തന്റെ പ്രഥമ കേരള സന്ദര്‍ശന വേളയില്‍ തന്നെ, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. റബ്ബര്‍ അനുബന്ധ വ്യവസായങ്ങളെ ‘മേയ്‌ക്ക് ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അവയില്‍ പ്രധാനം. കൂടാതെ റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

നിരവധി കര്‍ഷകരാണ് ജില്ലയില്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നത്. റബ്ബര്‍ ഉല്‍പാദനത്തില്‍ സംസ്ഥാനതലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നാണ് ജില്ലക്കുള്ളത്. റബ്ബര്‍ കൃഷിക്കുവേണ്ടി ഏറ്റവും അധികം കര്‍ഷകര്‍ കുടിയേറിയതും മലപ്പുറത്തേക്കാണ്. കടക്കെണിയില്‍ നട്ടം തിരിഞ്ഞ കര്‍ഷകരില്‍ പലരും റബ്ബര്‍ കൂട്ടത്തോടെ സ്ലോട്ടര്‍ ടാപ്പിംഗിന് നല്‍കിയിരുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം വന്‍തോതില്‍ കുറച്ചിരുന്നു. ഇതുകാരണം മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഭാരത വിപണിയിലേക്ക് റബ്ബര്‍ കൂടുതലായി എത്താനും തുടങ്ങി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ തന്നെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. യുപിഎ ഭരണകാലത്ത് റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിക്കാതിരുന്ന ഇടതുവലത് എംപിമാര്‍ ഒത്തൊരുമിച്ചാണ് യുപിഎയുടെ തെറ്റുകള്‍ക്ക് ബിജെപി സര്‍ക്കാരിനെതിരെ പോരാടുന്നത്.

ഒരുകാലത്ത് വന്‍കുതിപ്പ് നടത്തിയ റബ്ബര്‍ വിപണി മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ആര്‍.എസ്.എസ്-4 വിഭാഗത്തിലുള്ള റബറിന് 101 രൂപയും ആര്‍.എസ്.എസ്-5 വിഭാഗത്തിലുള്ള റബ്ബറിന് 99 രൂപയുമായിരുന്നു ഇന്നലെ കിലോക്ക് വില.

ഈ സാമ്പത്തിക വര്‍ഷം ഒട്ടുമിക്ക ദിവസങ്ങളിലും മഴ ശക്തിപ്പെട്ടതും റബ്ബര്‍ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. റബ്ബര്‍ വിലത്തകര്‍ച്ച റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പോലും കാര്യമായി ബാധിക്കുന്ന കാഴ്‌ച്ചക്ക് കേരളം സാക്ഷിയായി. വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സ്ഥലം കൈമാറ്റം ചെയ്യാന്‍ വന്‍കിട മുതലാളിമാര്‍ പോലും നിര്‍ബന്ധിതരായി. റബ്ബര്‍ ടാപ്പിംഗ് നടത്തി ഉപജീവനം നടത്തിയവര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയായി. ചെറുകിട കച്ചവടക്കാര്‍ പലരും ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. നിരവധി കര്‍ഷര്‍ ആത്മഹത്യ ചെയ്തു. പലരും ജപ്തി ഭീഷണിയുടെ വക്കിലും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി. എന്തായാലും നിരാശയിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഈ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പാണ്. കാരണം പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി മോദി വിശ്വാസം നേടികഴിഞ്ഞതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.