Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിക്കണംകുടിയില്‍ എങ്ങനെ പള്ളി പണിതു…? ചിക്കണംകുടിയിലെ സമാധാന അന്തരീക്ഷത്തിന് വിരാമമിടാനാണ് മതപരിവര്‍ത്തക സംഘം ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:37 pm IST
in Idukki

സി.ഡി ഗോപകുമാര്‍

അടിമാലി: മാങ്കുളത്തിന് സമീപമുള്ള ആദിവാസി കുടികളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. 6-ാം മൈലിന് സമീപമുള്ള കുറത്തിക്കുടി, ചിക്കണംകുടി മേഖലകളില്‍  സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ചിക്കണംകുടിയില്‍ സിഎസ്‌ഐക്കാര്‍ പള്ളി നിര്‍മ്മിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു പള്ളിയുടെ നിര്‍മ്മാണം നടന്നത്. ട്രൈബല്‍ വകുപ്പും ജില്ല ഭരണകൂടവും ഈ നിയമ ലംഘനത്തിന് മുന്നില്‍ കണ്ണടച്ചു. പള്ളിയുടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനൊരുങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധവുമയായി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗോത്രവര്‍ഗ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. മറ്റ് പോംവഴികളില്ലാതെ പള്ളി നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയുണ്ടായി. ദേവികുളം ആര്‍ഡിഒയും മൂന്നാര്‍ സിഐ ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി തല്‍സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തിരിന്നു. ഇതിനിടെ കഴിഞ്ഞമാസം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച് ഹിന്ദുക്കളായ സ്ത്രീകളെ മതംമാറിയെന്ന് വരുത്തി വിവാദമായ പള്ളിക്ക് സമീപം മൃതദേഹം അടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മന: പൂര്‍വ്വം പള്ളി അധികൃതര്‍ ട്യൂഷന്‍ സെന്റര്‍ എന്ന പേരില്‍ പള്ളിയില്‍ ആരാധന  പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇവരുടെ നടപടി. മേഖലയില്‍ ഇരു സഭകളും മത്സരബുദ്ധിയോടെയാണ്  ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇതുവരെ 19 ഓളം കുടുംബങ്ങളെ മതം മാറ്റിക്കഴിഞ്ഞു. സിങ്കുകുടി, പാറേക്കുടി, കല്ലേക്കുടി, മേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പമ്പുംകയത്ത് വന ഭൂമിയിലുള്ള പാറക്കെട്ടില്‍ കുരിശ് സ്ഥാപിച്ച് കയ്യടക്കിയിട്ടുണ്ട്. ഇതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥ ലോബി വെട്ടിച്ചെടുക്കുകയാണ്. വനവാസികള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും നേടിക്കൊടുക്കാന്‍ സംഘടിത സംഘം ശ്രമിക്കുന്നില്ല. ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ കഴിയുന്ന വനവാസികളെ പ്രലോഭനങ്ങളിലൂടെ മതവരിവര്‍ത്തനത്തിന് വിധേയമാക്കുന്നതോടെ സംവരണം എന്ന ആനുകൂല്യം എന്നെന്നേയ്‌ക്കുമായി ഇവര്‍ക്ക് ഇല്ലാതാകുന്നു. വനവാസികളുടെ ഭൂമിയും മതപരിവര്‍ത്തനത്തിന്റെ മറവിലാണ് പെന്തക്കോസ്തുകാരും സിഎസ്‌ഐക്കാരും കൈക്കലാക്കാനും പിന്നീട് പള്ളി പണിയാനും ഉപയോഗിക്കുന്നത്.കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ക്ക് കഴിയാതെ പോകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

New Release

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.