Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിക്കണംകുടിയില്‍ എങ്ങനെ പള്ളി പണിതു…? ചിക്കണംകുടിയിലെ സമാധാന അന്തരീക്ഷത്തിന് വിരാമമിടാനാണ് മതപരിവര്‍ത്തക സംഘം ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:37 pm IST
inIdukki

സി.ഡി ഗോപകുമാര്‍

അടിമാലി: മാങ്കുളത്തിന് സമീപമുള്ള ആദിവാസി കുടികളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. 6-ാം മൈലിന് സമീപമുള്ള കുറത്തിക്കുടി, ചിക്കണംകുടി മേഖലകളില്‍  സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ചിക്കണംകുടിയില്‍ സിഎസ്‌ഐക്കാര്‍ പള്ളി നിര്‍മ്മിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു പള്ളിയുടെ നിര്‍മ്മാണം നടന്നത്. ട്രൈബല്‍ വകുപ്പും ജില്ല ഭരണകൂടവും ഈ നിയമ ലംഘനത്തിന് മുന്നില്‍ കണ്ണടച്ചു. പള്ളിയുടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനൊരുങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധവുമയായി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗോത്രവര്‍ഗ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. മറ്റ് പോംവഴികളില്ലാതെ പള്ളി നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയുണ്ടായി. ദേവികുളം ആര്‍ഡിഒയും മൂന്നാര്‍ സിഐ ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി തല്‍സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തിരിന്നു. ഇതിനിടെ കഴിഞ്ഞമാസം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച് ഹിന്ദുക്കളായ സ്ത്രീകളെ മതംമാറിയെന്ന് വരുത്തി വിവാദമായ പള്ളിക്ക് സമീപം മൃതദേഹം അടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മന: പൂര്‍വ്വം പള്ളി അധികൃതര്‍ ട്യൂഷന്‍ സെന്റര്‍ എന്ന പേരില്‍ പള്ളിയില്‍ ആരാധന  പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇവരുടെ നടപടി. മേഖലയില്‍ ഇരു സഭകളും മത്സരബുദ്ധിയോടെയാണ്  ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇതുവരെ 19 ഓളം കുടുംബങ്ങളെ മതം മാറ്റിക്കഴിഞ്ഞു. സിങ്കുകുടി, പാറേക്കുടി, കല്ലേക്കുടി, മേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പമ്പുംകയത്ത് വന ഭൂമിയിലുള്ള പാറക്കെട്ടില്‍ കുരിശ് സ്ഥാപിച്ച് കയ്യടക്കിയിട്ടുണ്ട്. ഇതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥ ലോബി വെട്ടിച്ചെടുക്കുകയാണ്. വനവാസികള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും നേടിക്കൊടുക്കാന്‍ സംഘടിത സംഘം ശ്രമിക്കുന്നില്ല. ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ കഴിയുന്ന വനവാസികളെ പ്രലോഭനങ്ങളിലൂടെ മതവരിവര്‍ത്തനത്തിന് വിധേയമാക്കുന്നതോടെ സംവരണം എന്ന ആനുകൂല്യം എന്നെന്നേയ്‌ക്കുമായി ഇവര്‍ക്ക് ഇല്ലാതാകുന്നു. വനവാസികളുടെ ഭൂമിയും മതപരിവര്‍ത്തനത്തിന്റെ മറവിലാണ് പെന്തക്കോസ്തുകാരും സിഎസ്‌ഐക്കാരും കൈക്കലാക്കാനും പിന്നീട് പള്ളി പണിയാനും ഉപയോഗിക്കുന്നത്.കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ക്ക് കഴിയാതെ പോകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.