Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖലയില്‍ സമാന്തര ബാറുകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 01:18 pm IST
in Malappuram

നിലമ്പൂര്‍: ബാറുകള്‍ നിര്‍ത്തിയതോടെ മലയോര മേഖലയില്‍ സമാന്തര ബാറുകള്‍ വ്യാപകമാകുന്നു.

ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും കെയ്‌സ് കണക്കിന് മദ്യം ഒന്നിച്ച് വാങ്ങിയാണ് ഇത്തരക്കാര്‍ വില്‍പ്പന നടത്തുന്നത്. കൂള്‍ബാറുകളും ചെറുകിട ഹോട്ടലുകളും വൈകിട്ട് അഞ്ച് മണിക്ക് ശേഷം മിനി ബാറുകളായി മാറുന്ന കാഴ്ചയാണ്. ബിവറേജില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യത്തില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലെന്നാണ് നിയമം. പക്ഷേ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ പുറത്ത് നിയമം കടലാസില്‍ മാത്രം ഒതുങ്ങുന്നു. ഇത്തരം അനധികൃത വില്‍പ്പനക്കാര്‍ക്ക് മദ്യം എത്തിച്ച് നല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്, മാഹി മദ്യവും ഇവിടെ സുലഭമാണ്. ചില സ്ത്രീകളും അനധികൃത മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ചില ന്യൂജന്‍ യുവതികളും ഇവരുടെ കസ്റ്റമേഴ്‌സാണ്. ചില ഹോട്ടലുകളില്‍ ഇതിനായി പ്രത്യേകം റൂമുകള്‍ തന്നെയുണ്ട്. സ്ഥിരം ആളുകള്‍ക്ക് മാത്രമാണ് ഈ മുറിയില്‍ പ്രവേശനം.

വനപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ബാറുകളുമുണ്ട്. അര്‍ദ്ധരാത്രിവരെ തുറന്നിരിക്കുന്ന പല ഹോട്ടലുകളിലും രാത്രി ഇതുതന്നെയാണ് കച്ചവടം. പോലീസും എക്‌സൈസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ല. ഉദ്യോഗസ്ഥരുടെ ഈ നിസംഗതക്ക് കൃത്യമായി മാസപ്പടി ലഭിക്കാറുണ്ട്. മാസപ്പടി വാങ്ങി അധികൃതര്‍ നല്‍കുന്ന മൗനാനുവാദമാണ് സമാന്തര ബാറുകളുടെ വിജയരഹസ്യം.

ഇവിടെ മദ്യം ഉപയോഗിക്കരുത് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്ന ഹോട്ടലുകളാണ് ഏറ്റവും കൂടുതല്‍ സമാന്തര ബാറുകളായി മാറിയിരിക്കുന്നത്. ഹോട്ടലുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാണ്. ഇരുകൂട്ടരും ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായതിനാല്‍ പരസ്പരം തര്‍ക്കമില്ല.

മലയോര ടൂറിസത്തിന്റെ മറവില്‍ വീടുകളില്‍ സ്വയംതൊഴിലായി ഭക്ഷണം കച്ചവടം ചെയ്യുന്നവരും ഇപ്പോള്‍ മദ്യവില്‍പ്പനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൂടുതല്‍ പണവും കുറവ് അധ്വാനവുമാണ് ഏറെ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന അനന്ത സാധ്യതകളാണ് ഇത്തരക്കാര്‍ക്ക് മുമ്പില്‍ തെളിഞ്ഞ് കിടക്കുന്നത്. പ്രൊഫഷണല്‍ ഏജന്റുമാര്‍, പ്രദേശിക വിതരണ ശൃഖല, മൊബൈല്‍ ഹോം ഡെലിവറി, ബിവറേജസുമായി ബന്ധമുള്ള ഏജന്റുമാര്‍, മൗനാനുവാദം നല്‍കികൊണ്ട് എക്‌സൈസും പോലീസും അങ്ങനെ നീളുന്നു സുരക്ഷിതത്വം.

എന്തായാലും മലയോര മേഖലയിലെ സാധാരണക്കാര്‍ ഭീതിയിലിലാണ്. പരാതി നല്‍കിയാല്‍ അത് പരിഹരിക്കേണ്ട നിയമപാലകരും സാമൂഹ്യവിരുദ്ധരുടെ കൂടെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.