Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -17

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:24 pm IST
in Samskriti

മാര്‍ക്കണ്ഡമായി ഹുബ്ലിയിലായിരുന്ന കാലത്ത് ഒരു ദിവസം പ്രശസ്തനായ ഒരു യോഗി അതിഥിയായി വന്നു.മഹായോഗ്യന്‍. സംസ്‌കൃതത്തിലും ആംഗലേയത്തിലും അഗാധപണ്ഡിതന്‍. ലൗകികം വെടിഞ്ഞ് ദേശാടനം ചെയ്യുന്ന വിരക്തന്‍. പാലും പഴവും ജലത്തില്‍ കുതിര്‍ത്ത പരിപ്പും മാത്രം ഭക്ഷിക്കുന്ന സംയമി. വിനയാന്വതനായി കൈകൂപ്പി കൊണ്ട് മാര്‍ക്കണ്ഡമായി അദ്ദേഹത്തെ ശുശ്രൂഷിച്ചു. യോഗിയാവട്ടെ അവജ്ഞയോടുകൂടിയാണ് മാര്‍ക്കണ്ഡമായിയോട് പെരുമാറിയിരുന്നത്.ആതിഥേയന്റെ പരമമായ ഭക്തിയും ക്രമം തെറ്റിയ ദിനചര്യയും അനര്‍ഹരോടുപോലുമുളള ദയയും അതിഥിയുടെ നിശിതമായ വിമര്‍ശനത്തിനു വിധേയമായി.മാളിക മുകളില്‍ നില്‍ക്കുന്ന പ്രതാപശാലിയായ പ്രഭു താഴെ നിരത്തില്‍ നില്‍ക്കുന്ന ദരിദ്രനായ യാചകനോടു പറയുന്ന രീതിയിലായിരുന്നു യോഗിയുടെ സംസാരം. അതിഥി വന്ന ആദ്യ ദിവസം പകലാണ് ഇരുവരും തമ്മില്‍ സംഭാഷണം നടന്നത്.രാത്രി രണ്ടുമണിക്ക് ഇരുവരും ഉറങ്ങാന്‍ കിടന്നു.മാര്‍ക്കണ്ഡന്‍ രാവിലെ എട്ടൊന്‍പതു മണിക്കെ ഉണരു.ഉറങ്ങാന്‍ രാത്രി ഏറെയാകും.മാര്‍ക്കണ്ഡന്‍ ഉണര്‍ന്നയുടനെ യോഗി അദ്ദേഹത്തെ സാഷ്ടാംഗമായി നമസ്‌കരിച്ച് വിനീതനായി പറഞ്ഞു: ‘എനിക്ക് മാപ്പു തരു. എന്റെ ധിക്കാരവും വിഡ്ഢിത്തവും അഹങ്കാരവും പൊറുക്കാന്‍ ദയവുണ്ടാകണം.ജീവിതത്തിലാദ്യമായി ഞാന്‍ പശ്ചാത്തപിക്കുകയാണ്.ഒരു ഗൃഹസ്ഥനും പരമഭക്തനാകാം.അങ്ങ് മര്‍ത്ത്യ രൂപമെടുത്ത മായിയാണ്.’

രാത്രിയിലെ ഏതാനും മണിക്കൂറുകള്‍കൊണ്ട് യോഗിയില്‍ വന്ന മാറ്റത്തില്‍ മാര്‍ക്കണ്ഡന്‍ അന്ധാളിച്ചുപോയി.അതിഥി കാര്യം വിശദീകരിച്ചു.

‘യോഗബലം കൊണ്ട് ഞാന്‍ മലമുകളിലൂടെ പറന്നു പോകയാണെന്നു സ്വപ്‌നം കണ്ടു. പീഠഭൂമിയുടെ വക്കിലെത്തിയപ്പോള്‍ എങ്ങനെയോ എന്റെ കാലിടറി ഞാന്‍ താഴേക്ക് ചരുവില്‍ക്കൂടി ഉരുണ്ടുരുണ്ട്‌പോയി. വലിയ മഞ്ഞുകട്ടകള്‍ ദേഹത്തില്‍ വീണ് കലശലായ വേദന അനുഭവപ്പെട്ടു. അടിവാരത്തിലെത്തിയപ്പോഴെക്കും ഞാന്‍ ബോധരഹിതനായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ അതിസുന്ദരിയായ അമ്മ എന്നെ ശുശ്രൂഷിക്കുകയായിരുന്നു.അവര്‍ എന്നെ എടുത്ത് ഒരു ഗുഹയുടെ മുന്‍പില്‍ കൊണ്ടുപോയി. ഗുഹയുടെ ഉള്ളിലുള്ള ഒരാളോട് അമ്മ വിളിച്ചുപറഞ്ഞു. വേഗം വരൂ, വലിയ ഒരു യോഗി മലമുകളില്‍ നിന്ന് വീണ് അവശനായിരിക്കുന്നു. ലളിത വേഷധാരിയായ ഒരു സാധാരണ മനുഷ്യന്‍ ഗുഹയില്‍ നിന്നു പുറത്തു വന്നു. അയാളുടെ മുഖം ഒരു ശിശുവിന്റേതുപോലെ നിഷ്‌കളങ്കമായിരുന്നു. അതാരായിരുന്നുവെന്നോ? താങ്കളല്ലാതെ മറ്റാരാവാനാണ് ? കൊടുംപാപികളോടുപോലും ദയകാണിക്കുന്ന താങ്കളായിരുന്നു ആ മനുഷ്യന്‍. മനുഷ്യ രൂപമെടുത്ത മായിയാണ് താങ്കള്‍. അദ്ദേഹം തേങ്ങിത്തേങ്ങി കരഞ്ഞു.’

1950 സപ്തംബര്‍ 15ന് മദിരാശിയിലെ ഒരു സ്വാമിജിക്ക് ഒരു സ്വപ്‌നമുണ്ടായി. രണ്ടുതവണ അദ്ദേഹം മാര്‍ക്കണ്ഡനെ കണ്ടിട്ടുണ്ടായിരുന്നു. സ്വപ്‌നത്തെപ്പറ്റി അദ്ദേഹം എഴുതി: ‘ഞാന്‍ കടല്‍ക്കരയിലായിരുന്നു. എങ്ങനെയൊ ഞാന്‍ കടലിലേക്ക് മറിഞ്ഞു വീണു.

ത്രിപുരസുന്ദരിയുടേയും ഗണപതിയുടേയും മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് രക്ഷപ്പെടാന്‍ കഴിയുന്നതും ശ്രമിച്ചു.മരണം ആസന്നമായിരുന്നു. ആശക്കു വകയില്ലെന്ന ഘട്ടത്തിലായി. അപ്പോള്‍ അമ്മ എന്നെ രക്ഷിച്ഛു. മേലോട്ട് ഒരു ഉന്ത് കിട്ടിയപ്പോള്‍ ഞാന്‍ ജലവിതാനത്തിലേക്കുയര്‍ന്നു. ആ മനുഷ്യന്‍ കടലിലേക്കു ചാടി എന്റെ കൈ കടന്നുപിടിച്ച് കരയിലേക്കു വലിച്ചു രക്ഷിച്ചു. ആ മനുഷ്യന്‍ മായി സ്വരൂപ മായിമാര്‍ക്കണ്ഡനാണെന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും അത്ഭുതവും ഉണ്ടായി.’

മായിയുടെ കരുണ്യം മാര്‍ക്കണ്ഡനില്‍ തുടരെത്തുടരെ വര്‍ഷിക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ മനം കുളിര്‍ത്തു. മായിയും മായിസ്വരൂപനും ,അമ്മയും മകനുമാണെന്ന് പലരേയും അമ്മ സ്വപ്‌നത്തിലൂടെ അറിയിച്ചിട്ടുണ്ട്.എങ്കിലും ചിലപ്പോള്‍ അടക്കാനാവാത്ത സങ്കടം അദ്ദേഹത്തെ പിടികൂടി.ആ സമയം അദ്ദേഹം അമ്മയോട് പറയും: ‘എന്നെ ആളുകള്‍ അംഗീകരിക്കുന്നതുകൊണ്ട് വിശേഷിച്ച് കാര്യമില്ല. എന്റെ ലക്ഷ്യം അതല്ലല്ലൊ.അമ്മയുടെ ഉത്തമവും സരളവുമായ മതം പ്രചരിപ്പിക്കാന്‍ എന്നോടുകൂടി സഹകരിക്കാനുള്ള ത്യാഗബുദ്ധിയും മനോഭാവവുമാണ് ജനങ്ങള്‍ക്കുണ്ടാവേണ്ടത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.