Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് പഴയനിരത്തിലെ ആയുധവേട്ട: സിപിഎം ഗുണ്ടാനേതാവ് റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:47 pm IST
in Kannur

പാനൂര്‍: കൂത്തുപറമ്പ് പഴയനിരത്തിലെ ആയുധവേട്ട. സിപിഎം ഗുണ്ടാനേതാവ് റിമാന്‍ഡില്‍. പഴയനിരത്തിലെ പുത്തന്‍പറമ്പില്‍ മനോരാജ് എന്ന നാരായണന്‍(38)നെയാണ് കൂത്തുപറമ്പ് സിഐ.പ്രേംസദന്‍, എസ്‌ഐ.ശിവന്‍ ചോടോത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ 19നാണ് പഴയനിരത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ റിവോള്‍വര്‍, വാളുകള്‍, നാടന്‍ബോംബ്, എസ് കത്തി, ഇരുമ്പുദണ്ഡ്, ഹോക്കി സ്റ്റിക്കുകള്‍, നായ്‌ക്കുരണപൊടി എന്നിവ പിടികൂടിയ സംഭവത്തിലാണ് നിരവധി കേസുകളില്‍ പ്രതിയായ നാരായണനെ പോലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു പദ്ധതി. മനോരാജിന്റെ കൂട്ടാളികളെയും കേസില്‍ പ്രതി ചേര്‍ക്കും. പഴയനിരത്തിലെ ഗുണ്ടാനേതാവാണ് സിപിഎം ക്രിമിനലായ മനോരാജ്. നാരായണന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവുമായ പിഎം.മനോജിന്റെ സഹോദരനാണ് മനോരാജ്. ഏരിയാ സെക്രട്ടറി എം.സുകുമാരന്‍ മനോരാജിന്റെ സഹോദരീ ഭര്‍ത്താവുമാണ്. സിപിഎമ്മിന്റെ ഗുണ്ടാപ്പടയെ നിയന്ത്രിക്കുന്ന ഇയാളെ പോലീസ് ജയിലിലടച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സുഗമമാക്കും. ഗുണ്ടാപിരിവും ഭീഷണിയുമായി വിലസുന്ന നാരായണനെ മേഖലയിലുളളവര്‍ ഭീതിയോടെയാണ് കാണാറുളളത്. ജില്ലാസെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരി കൂടിയാണ് ഇയാള്‍. 2008ല്‍ കൂത്തുപറമ്പിലെ ബിജെപി പ്രവര്‍ത്തകനായ സത്യന്റെ കഴുത്തറത്തുമാറ്റി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരന്‍ വധത്തിലും പ്രതിയായി. 2007ല്‍ പാനൂരിലെ മൊട്ടേമ്മല്‍ ഷാജിയെ കുട്ടിമാക്കൂലില്‍ വെച്ച് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബേറിഞ്ഞ സംഭവത്തിനു പുറമെ 2010 കതിരൂര്‍ മനോജിനെ പൊന്ന്യത്തു വെച്ച് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്, 2011 വെണ്ടുട്ടായി പ്രേംജിത്തിന്റെ കൈകള്‍ വെട്ടിമാറ്റിയ കേസടക്കം നിരവധി കേസുകളില്‍ നാരായണന്‍ പ്രതിയാണ്. 2014ല്‍ കതിരൂര്‍ മനോജ് വധത്തിലും പ്രധാനപങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന നാരായണന്‍ കൊലപാതകം നടത്താന്‍ പരിശീലനം ലഭിച്ച കൊടുംക്രിമിനലാണ്. നിരവധി കുറ്റകൃത്യങ്ങളില്‍ നേരിട്ടു പങ്കെടുത്തെങ്കിലും ഉന്നതങ്ങളിലെ ബന്ധമുപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് കൂത്തുപറമ്പ് സിഐ പ്രേംസദന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.