Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:51 pm IST
inSamskriti

ഗഗനം ഗഗനാകാരം സാഗരഃ സാഗരോപമാഃ

രാമരാവണയോര്‍ യുദ്ധം രാമരാവണയോരിവ

(യുദ്ധം 110:23)

ആകാശത്തെ ആകാശത്തോടും സമുദ്രത്തെ സമുദ്രത്തോടും മാത്രമേ ഉപമിക്കാന്‍ കഴിയുകയുള്ളു. അതുപോലെ രാമരാവണ യുദ്ധത്തിനു തുല്യം രാമരാവണ യുദ്ധം മാത്രം.

യുദ്ധത്തില്‍ രാമന് വിജയം കൈവരിക്കാന്‍ കഴിയുന്നില്ലെന്നു കണ്ട് അക്ഷമനായ മാതലി രാവണനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചു. മാതലിയുടെ പ്രേരണയനുസരിച്ച് രാമന്‍ ബ്രഹ്മാസ്ത്രം അഭിമന്ത്രിച്ചു തൊടുത്ത് വലിച്ചയച്ചു. ശക്തവും അപ്രതിഹതവുമായ ആ ബ്രഹ്മാസ്ത്രമേറ്റ് രാവണന്റെ ഹൃദയം പിളര്‍ന്നു. അമ്പ് തിരികെ ആവനാഴിയിലേക്കും രാവണന്‍ യമലോകത്തിലേക്കും യാത്രയായി. ശേഷിച്ച രാക്ഷസര്‍ യുദ്ധക്കളത്തില്‍ നിന്നും ഓടിപ്പോയി. അകാശം ദേവദുന്ദുഭികള്‍ കൊണ്ട് മാറ്റൊലികൊണ്ടു. വാനരന്മാര്‍ ആര്‍ത്ത് തിമിര്‍ത്തു. വാനവര്‍ പൂമഴ പൊഴിച്ചു. രാമസുഹൃത്തുക്കള്‍ സന്തോഷിച്ചു. ലക്ഷ്മണന്‍, സുഗ്രീവന്‍, അംഗദന്‍, ഹനുമാന്‍ തുടങ്ങിയവര്‍ രാമനെ വഴിപോലെ വണങ്ങി.

അങ്ങനെ രാവണവധം കഴിഞ്ഞു. ഏഴുദിവസത്തെ ഘോരമായ യുദ്ധം. ലക്ഷ്മണന്‍ സരയൂനദിയുടെ തീരത്തിരുന്നുകൊണ്ട് അന്ന് നടന്ന യുദ്ധത്തെക്കുറിച്ചും രാമന്റെ സ്വഭാവമഹിമയെക്കുറിച്ചും ചിന്തിച്ചുപോയി. കാരണം രാവണനെ വിജയിക്കുക എന്നത് എളുപ്പമായിരുന്നില്ല. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും വിജയസാധ്യത പ്രവചനാതീതമായിരുന്നു. യുദ്ധം ഏഴുദിവസമായിരുന്നെങ്കിലും ഒരു പക്ഷത്തോളം അതിനുവേണ്ടി കഠിനപ്രയത്‌നം ചെയ്യേണ്ടിവന്നു. പ്രസ്രവണഗിരിയില്‍നിന്നും പുറപ്പെട്ട് കടല്‍തീരത്തെത്തിയത് ഫാല്‍ഗുന പൗര്‍ണ്ണമി ദിവസമായിരുന്നു. പിറ്റേന്ന് പ്രഥമദിനം ശ്രീരാമന്‍ ദര്‍ഭശയനം ആരംഭിച്ചു. വിഭീഷണന്റെ ശരണാഗതിയും അന്നുതന്നെയായിരുന്നു. കുംഭകര്‍ണന്‍ നിദ്രയിലായതും അന്നുതന്നെ. മൂന്നുനാള്‍ ദര്‍ഭശയനം അതുകഴിഞ്ഞ് അഷ്ടമിവരെ സേതുബന്ധനം അന്നുരാത്രി ലങ്കയില്‍ സുബേലപര്‍വതത്തിലെത്തിച്ചേര്‍ന്നു.

നവമിനാള്‍ പകല്‍ ലങ്കാനിരോധനം. അന്നുതന്നെ നാഗാസ്ത്ര ബന്ധനവും മോചനവും. അന്നുരാത്രി ധൂമ്രാക്ഷാദികളുടെ വധം. പിറ്റേന്ന് പ്രകമ്പനവധം. രാവണന്റെ നഗരപര്യടനം. പ്രഹസ്തയുദ്ധം. ദശമി ദിവസം അതായത് യുദ്ധത്തിന്റെ രണ്ടാംദിവസം രാവണന്‍ പോരില്‍ പരാജിതനായി. അന്നുതന്നെ കുംഭകര്‍ണ്ണന്‍ ഉണര്‍ത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ദശമി രാത്രിയില്‍ ബ്രഹ്മാസ്ത്രമോചനം ലങ്കക്ക് കൊള്ളിവെക്കല്‍, നികംഭാദികളുടെ വധം ഇവ നടക്കുന്നു. ഏകാദശി മുതല്‍ ഇന്ദ്രജിത്തുമായുള്ള യുദ്ധം. മൂന്നു രാപ്പകല്‍ കൊണ്ട് ഒരുതരത്തിലവനെ ഒടുക്കി. അങ്ങനെ അഞ്ചുദിവസമായി. ആറാം ദിവസം അതായത് ചതുര്‍ദ്ദശി ദിനത്തില്‍ മൂലബലവധം (പ്രധാന സൈന്യം) അന്ന് സായാഹ്നം മുതല്‍ ദിവാനിശം രാമരാവണ യുദ്ധം. ഏഴാമത്തെ ദിവസം അമാവാസി ദിവസം രാവണനിഗ്രഹം അങ്ങനെ ഏഴുദിവസം ജീവന്മരണപ്പോരാട്ടം തന്നെയായിരുന്നു.

ഏഴാംദിവസത്തെ ഘോരമായ പോരിനുശേഷം മാത്രമെ രാവണനെ വധിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷെ തന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. പ്രാണന്‍ നഷ്ടപ്പെട്ടേക്കാവുന്ന ഈ യുദ്ധത്തിനിടയിലും തന്റെ ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്‍ കാഴ്ചവെച്ച ധര്‍മ്മബോധവും, യുദ്ധനീതിയും, മിത്ര സ്‌നേഹവും സഹോദരവാത്സല്യവും ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും അതെത്രതന്നെ അപകടകരമായേക്കാമെങ്കിലും ഈ സദ്ഗുണങ്ങളെ നിലനിര്‍ത്താന്‍ മടിക്കുന്നില്ല. സത്യവും നീതിയും ധര്‍മ്മവും പരിപാലിക്കുന്നതില്‍ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.

ലങ്കയിലെത്തി യുദ്ധം തുടങ്ങുന്നതിനു മുമ്പ് തന്നെ രണനീതിയനുസരിച്ച് അദ്ദേഹം രാവണന് സന്ദേശമയച്ചു. സീതയെ തിരിച്ചുനല്‍കി മാപ്പപേക്ഷിക്കുകയോ അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുകയോ ചെയ്തുകൊള്ളാന്‍ അദ്ദേഹം ആ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. അതുപോലെത്തന്നെ പോരില്‍ തളര്‍ന്ന രാവണനോട് പോയി തളര്‍ച്ച തീര്‍ത്ത ശേഷം വീണ്ടും വരാന്‍ നിര്‍ദ്ദേശിക്കുന്ന രാമന്റെ മഹത്വം എത്ര വാഴ്‌ത്തിയാലും മതിയാകുന്നതല്ല. അത് അന്യാദൃശമായ ഒരു പ്രവൃത്തിയായിരുന്നു. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടായിരിക്കാം ‘രിപൂനാമപി വത്സല’ (ശത്രുക്കളില്‍ പോലും ദയയാര്‍ന്നവനെ) എന്ന് ഗരുഡന്‍ അദ്ദേഹത്തെ സംബോധന ചെയ്യാന്‍ തുടങ്ങിയത്. മേഘനാഥന്റെ മായായുദ്ധം കൊണ്ട് പൊറുതിമുട്ടിയ താന്‍ ബ്രഹ്മാസ്ത്രമയക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഒരുവന്റെ തെറ്റിനായി സകലരേയും ശിക്ഷിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അദ്ദേഹം അനുമതി നിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.