Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നെല്ല് സംഭരണം മില്ലുടമകള്‍ അട്ടിമറിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:25 pm IST
in Business

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം അട്ടിമറിക്കാന്‍ മില്ലുകാര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. നെല്ല് സംഭരണത്തിന് 40 മില്ലുകള്‍ എത്തേണ്ടതാണെങ്കിലും ആകെ എട്ടു മില്ലുകളെ വന്നിട്ടുള്ളൂ. മഴ തുടരുന്ന സാഹചര്യത്തില്‍ കൊയ്‌തെടുക്കുന്ന നെല്ല് ഉടന്‍തന്നെ ഉണക്കി സംഭരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും.

നെല്ലിന്റെ ഈര്‍പ്പത്തിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് മില്ലുകാര്‍ നടത്തുന്നതെന്നതാണ് കര്‍ഷകരുടെ ആക്ഷേപം. നേരത്തെ കൈകാര്യച്ചെലവ് തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നെല്ലുസംഭരണം നടത്താന്‍ മില്ലുടമകള്‍ തയ്യാറാകാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 143 രൂപയായിരുന്ന കൈകാര്യച്ചെലവ് 190 രൂപയായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് മില്ലുടമകള്‍ കഴിഞ്ഞ ദിവസം സംഭരണം തുടങ്ങാന്‍ തയ്യാറായത്.

എടത്വ, തകഴി കൃഷിഭവനുകളിലെ ചുങ്കം, ദേവസ്വം വരമ്പിനകം ഇരവുകരി വടക്ക്, തായങ്കരി ചിറയ്‌ക്കകം തകഴി പോളൈപ്പാടം എന്നീ പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി വിളവെടുപ്പ് പൂര്‍ത്തിയായത്. രണ്ടാഴ്ചയായി കൊയ്തുകൂട്ടിയ നെല്ലുമായി സംഭരണത്തിന് കര്‍ഷകര്‍ മുറവിളി കൂട്ടുകയായിരുന്നു. വിളവെടുപ്പിന് പിന്നാലെ കനത്തമഴയെത്തിയത് കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി. പാടത്ത് സൂക്ഷിച്ചിരുന്ന നെല്ല് മഴവെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചും കനത്ത നഷ്ടമാണുണ്ടായത്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കേണ്ടത് പാഡി മാര്‍ക്കറ്റിങ് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. മില്ലുകളെ നിയോഗിക്കാനുള്ള ചുമതലയും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ക്കാണ്. എന്നാല്‍ ഈ സീസണില്‍ പാഡി ഓഫീസര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നെല്ല് സംഭരണത്തിനു മുന്നോടിയായി നടത്തേണ്ട കര്‍ഷക റജിസ്‌ട്രേഷനും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആകെ 40ശതമാനം കര്‍ഷകരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

സംഭരണം സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നതിനിടെ കൈനകരിയില്‍ വിളവെടുപ്പിനു പാകമായ നെല്ലുവീണ് കിളിര്‍ത്തുതുടങ്ങി. കൈനകരി കൃഷിഭവന്‍ പരിധിയിലെ ഇരുമ്പനം, പഴൂര്‍ പാടശേഖരങ്ങളിലെ 250 ഓളം ഹെക്ടര്‍ നെല്‍കൃഷിയാണ് നശിക്കുന്നത്. 420 ഏക്കര്‍ വരുന്ന ഇരുമ്പനം പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ വീണുകിടക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയായി. ഇവയില്‍ പലതും കിളിര്‍ത്തും തുടങ്ങി. വിളവെടുപ്പിനു ഏഴുദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. വീണുകിടക്കുന്ന നെല്‍ച്ചെടികള്‍ വെള്ളത്തിലാണ്. വ്യാപകമായി വീണുകിടക്കുന്ന നെല്ലു കൊയ്‌തെടുക്കാന്‍ ഏറെ പ്രയാസപ്പെടും. തുടര്‍ച്ചയായി പെയ്യുന്ന മഴ കൊയ്‌ത്തുയന്ത്രം ഇറക്കുന്നതിനും തടസമാണ്. ജില്ലയില്‍ 14,719 ഹെക്ടറിലാണ് രണ്ടാംകൃഷി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.