Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആല്‍മരച്ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:46 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: സഹന സമരത്തിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും.ചവര്‍ ഫാക്ടറി വിരുദ്ധ സമരങ്ങള്‍ക്ക് വിളപ്പില്‍ ജനത ഒരുമിച്ചത് ഈ ആല്‍മരച്ചുവട്ടിലാണ്. സര്‍വ്വ സന്നാഹങ്ങളുമായി ജനങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത പോലീസ് സംഘത്തെ ചെറുത്ത് തോല്‍പ്പിച്ച് പിറന്ന നാടിനു വേണ്ടി അവര്‍ പോരാടിയതും ഈ ആല്‍മരച്ചുവട്ടിലെ സമരപ്പന്തലിലിരുന്നാണ്. അതുകൊണ്ടുതന്നെ വിളപ്പില്‍ശാലയുടെ സമരവഴികള്‍ക്ക് ക്ഷേത്രകവലയിലെ ഈ ആല്‍മരത്തെ വിസ്മരിക്കാനാവില്ല.

നാലു വര്‍ഷക്കാലം സമര ഭടന്മാര്‍ നിരാഹാരം അനുഷ്ഠിച്ച സംയുക്ത സമരസമിതിയുടെ പന്തല്‍ ജീര്‍ണിച്ചു തുടങ്ങിയെങ്കിലും ഇന്നും തലയെടുപ്പോടെ ആല്‍മരത്തിനരികില്‍ നില്‍ക്കുന്നു. സമരം അവസാനിച്ചിട്ടും എല്ലാദിവസവും വിശേഷങ്ങള്‍ പങ്കുവയ്‌ക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കുവാനും ധാരാളം പേര്‍ ഈ സമരപന്തലിലെത്തും. അവിടെ നിരത്തിയിട്ട കസേരകളിലിരുന്ന് പത്ര വായനയും വരാനിരിക്കുന്ന കോടതി വിധിയെ കുറിച്ചുള്ള ചര്‍ച്ചകളും പതിവു കാഴ്ചകളാണ്. അത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് ഈ സമരവേദി. ഹരിത കോടതി വിളപ്പില്‍ശാലയ്‌ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ സമരസമിതി നേതാക്കള്‍ ആദ്യം മനസില്‍ കുറിച്ചിട്ടതും വിജയസ്മാരകമായി സമരപന്തലിനെ മാറ്റുകയെന്ന ജനവികാരമായിരുന്നു.

2012 ആഗസ്റ്റ് മൂന്നിന് നഗരസഭയുടെ മാലിന്യം കയറ്റിവന്ന ലോറികള്‍ തടഞ്ഞുകൊണ്ട് ഐതിഹാസിക സമരത്തിന് വിളപ്പില്‍ശാലക്കാര്‍ നാന്ദി കുറിച്ചത് ക്ഷേത്ര ജംഗ്ഷനിലെ ആല്‍മരത്തിനു മുന്നിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങള്‍ അണിനിരന്ന സമര മുഖമായിരുന്നു അത്. ഒത്തൊരുമയോടെ ഒരു നാട് ഒന്നിച്ചണിനിരന്നു എന്നതാണു പിന്നിട് നടന്ന വലിയ ചെറുത്തുനില്‍പ്പുകള്‍ക്ക് അടിത്തറയായത്. വിളപ്പില്‍ശാലയുടെ സമരശൈലി മാലിന്യ വിപത്തില്‍ നിന്ന് ഒരു നാടിന് മോചനം നേടികൊടുക്കുകയായിരുന്നു. ജനാധിപത്യ മാതൃകയില്‍ ലക്ഷണമൊത്ത ഒരു സമരവിജയം. കഴിഞ്ഞ ദിവസം നടന്ന വിജയോത്സവ ഘോഷങ്ങള്‍ക്കിടയിലും അവര്‍ മുറുകെപിടിച്ചത് ഒരുമയുടെ വലിയ സന്ദേശത്തെയായിരുന്നു.

സമരങ്ങള്‍ക്കെന്നപോലെ ആഘോഷങ്ങള്‍ക്കും വിളപ്പില്‍ശാലക്കാര്‍ തിരഞ്ഞെടുക്കുന്ന ഇടമായി ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര തണല്‍ മാറിയിരിക്കുന്നു. കവയത്രി സുഗതകുമാരി, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കൂടംകുളം സമരനായിക സേവ്യറമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രമുഖര്‍ വിളപ്പില്‍ ജനതയുമായി സംവദിച്ചതും നാടിന്റെ മുഖമുദ്രയായ ഈ ആല്‍മരചുവട്ടില്‍ വച്ചായിരുന്നു. വിളപ്പില്‍ ജനതയുടെ സമരവീര്യം പ്രതിഫലിക്കുന്ന സ്തൂപവും വായനമുറിയും ഒത്തുചേരുന്ന സ്മാരകമാണ് ജംഗ്ഷനില്‍ ഉയരുക. സംയുക്തസമരസമിതിയും വിളപ്പില്‍ ഗ്രാമപഞ്ചായത്തും ഒത്തുചേര്‍ന്ന് ജനകീയസംരംഭമായാകും സ്മാരകം നിര്‍മിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

Sports

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.