Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആല്‍മരച്ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:46 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: സഹന സമരത്തിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും.ചവര്‍ ഫാക്ടറി വിരുദ്ധ സമരങ്ങള്‍ക്ക് വിളപ്പില്‍ ജനത ഒരുമിച്ചത് ഈ ആല്‍മരച്ചുവട്ടിലാണ്. സര്‍വ്വ സന്നാഹങ്ങളുമായി ജനങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത പോലീസ് സംഘത്തെ ചെറുത്ത് തോല്‍പ്പിച്ച് പിറന്ന നാടിനു വേണ്ടി അവര്‍ പോരാടിയതും ഈ ആല്‍മരച്ചുവട്ടിലെ സമരപ്പന്തലിലിരുന്നാണ്. അതുകൊണ്ടുതന്നെ വിളപ്പില്‍ശാലയുടെ സമരവഴികള്‍ക്ക് ക്ഷേത്രകവലയിലെ ഈ ആല്‍മരത്തെ വിസ്മരിക്കാനാവില്ല.

നാലു വര്‍ഷക്കാലം സമര ഭടന്മാര്‍ നിരാഹാരം അനുഷ്ഠിച്ച സംയുക്ത സമരസമിതിയുടെ പന്തല്‍ ജീര്‍ണിച്ചു തുടങ്ങിയെങ്കിലും ഇന്നും തലയെടുപ്പോടെ ആല്‍മരത്തിനരികില്‍ നില്‍ക്കുന്നു. സമരം അവസാനിച്ചിട്ടും എല്ലാദിവസവും വിശേഷങ്ങള്‍ പങ്കുവയ്‌ക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കുവാനും ധാരാളം പേര്‍ ഈ സമരപന്തലിലെത്തും. അവിടെ നിരത്തിയിട്ട കസേരകളിലിരുന്ന് പത്ര വായനയും വരാനിരിക്കുന്ന കോടതി വിധിയെ കുറിച്ചുള്ള ചര്‍ച്ചകളും പതിവു കാഴ്ചകളാണ്. അത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് ഈ സമരവേദി. ഹരിത കോടതി വിളപ്പില്‍ശാലയ്‌ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ സമരസമിതി നേതാക്കള്‍ ആദ്യം മനസില്‍ കുറിച്ചിട്ടതും വിജയസ്മാരകമായി സമരപന്തലിനെ മാറ്റുകയെന്ന ജനവികാരമായിരുന്നു.

2012 ആഗസ്റ്റ് മൂന്നിന് നഗരസഭയുടെ മാലിന്യം കയറ്റിവന്ന ലോറികള്‍ തടഞ്ഞുകൊണ്ട് ഐതിഹാസിക സമരത്തിന് വിളപ്പില്‍ശാലക്കാര്‍ നാന്ദി കുറിച്ചത് ക്ഷേത്ര ജംഗ്ഷനിലെ ആല്‍മരത്തിനു മുന്നിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങള്‍ അണിനിരന്ന സമര മുഖമായിരുന്നു അത്. ഒത്തൊരുമയോടെ ഒരു നാട് ഒന്നിച്ചണിനിരന്നു എന്നതാണു പിന്നിട് നടന്ന വലിയ ചെറുത്തുനില്‍പ്പുകള്‍ക്ക് അടിത്തറയായത്. വിളപ്പില്‍ശാലയുടെ സമരശൈലി മാലിന്യ വിപത്തില്‍ നിന്ന് ഒരു നാടിന് മോചനം നേടികൊടുക്കുകയായിരുന്നു. ജനാധിപത്യ മാതൃകയില്‍ ലക്ഷണമൊത്ത ഒരു സമരവിജയം. കഴിഞ്ഞ ദിവസം നടന്ന വിജയോത്സവ ഘോഷങ്ങള്‍ക്കിടയിലും അവര്‍ മുറുകെപിടിച്ചത് ഒരുമയുടെ വലിയ സന്ദേശത്തെയായിരുന്നു.

സമരങ്ങള്‍ക്കെന്നപോലെ ആഘോഷങ്ങള്‍ക്കും വിളപ്പില്‍ശാലക്കാര്‍ തിരഞ്ഞെടുക്കുന്ന ഇടമായി ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര തണല്‍ മാറിയിരിക്കുന്നു. കവയത്രി സുഗതകുമാരി, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കൂടംകുളം സമരനായിക സേവ്യറമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രമുഖര്‍ വിളപ്പില്‍ ജനതയുമായി സംവദിച്ചതും നാടിന്റെ മുഖമുദ്രയായ ഈ ആല്‍മരചുവട്ടില്‍ വച്ചായിരുന്നു. വിളപ്പില്‍ ജനതയുടെ സമരവീര്യം പ്രതിഫലിക്കുന്ന സ്തൂപവും വായനമുറിയും ഒത്തുചേരുന്ന സ്മാരകമാണ് ജംഗ്ഷനില്‍ ഉയരുക. സംയുക്തസമരസമിതിയും വിളപ്പില്‍ ഗ്രാമപഞ്ചായത്തും ഒത്തുചേര്‍ന്ന് ജനകീയസംരംഭമായാകും സ്മാരകം നിര്‍മിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.