Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് കലക്ടറേറ്റില്‍ വാഹന ദുരുപയോഗം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:01 pm IST
in Wayanad

കല്‍പ്പറ്റ :ഒരേ സമയം രണ്ട് വണ്ടികളില്‍ യാത്രചെയ്ത് ഹൂസൂര്‍ ശിരസ്തദാര്‍

സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കല്‍പറ്റയില്‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ഔദ്യോഗിക വാഹനത്തില്‍ യാത്രകള്‍ നടത്തി ഡപ്യൂട്ടി കലക്ടര്‍. വയനാട് കലക്ടറേറ്റില്‍ ധനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയതാണ് ഈ ക്രമക്കേടുകള്‍. ജില്ലാ ആസ്ഥാനത്ത് ഡപ്യൂട്ടി കലക്ടറായിരിക്കെ പി.അറുമുഖനും ഹുസൂര്‍ ശിരസ്തദാറായിരിക്കെ പി.പി.കൃഷ്ണന്‍കുട്ടിയുമാണ് ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയും പിഴയും ശുപാര്‍ശ ചെയ്തിരിക്കയാണ് ധനവകുപ്പ്.

കലക്ടറേറ്റിലെ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ ധനവകുപ്പിന്റെ സ്‌ക്വാഡ് ഏതാനും വാഹനങ്ങളുടെ ലോഗ് ബുക്കുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തായത്. ഹൂസൂര്‍ ശിരസ്തദാറായിരിക്കെ കലക്ടറേറ്റിലെ വാഹനങ്ങളുടെ നിയന്ത്രണാധികാരിയുമായ കൃഷ്ണന്‍കുട്ടി ഒരേ ദിവസം ഒരേ സമയം രണ്ട് വാഹനങ്ങളില്‍ യാത്ര ചെയ്തതായി രേഖപ്പെടുത്തിയതാണ് കണ്ടെത്തിയ ക്രമക്കേടുകളില്‍ ഒന്ന്. 2014 ജൂലൈ മൂന്നിനു ഉച്ചയ്‌ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ ഹുസൂര്‍ ശിരസ്തദാര്‍ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 31 കിലോ മീറ്ററും അതേദിവസം രാവിലെ എട്ട് മുതല്‍ രാത്രി 9.30 വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 170 കിലോ മീറ്ററും യാത്ര ചെയ്തതായാണ് ലോഗ് ബുക്കില്‍. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ രാത്രി ഏഴര വരെ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 169 കിലോ മീറ്റര്‍ സഞ്ചരിച്ച ഹുസൂര്‍ ശിരസ്തദാര്‍ അതേദിവസം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്തതായും ലോഗ് ബുക്കിലുണ്ട്. 2013 ജൂലൈ 17ന് വൈകീട്ട് അഞ്ചിനും രാത്രി 11നും ഇടയില്‍ കോഴിക്കോട്, മാനന്തവാടി, കണിയാമ്പറ്റ എന്നിവിടങ്ങളിലേക്കായി 281 കിലോ മീറ്റര്‍ ഹുസൂര്‍ ശിരസ്തദാര്‍ ഔദ്യോഗിക വ3ഹനത്തില്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയതും സ്‌ക്വാഡ് കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണക്കുറിപ്പിന് ഹുസൂര്‍ ശിരസ്തദാര്‍ സമയബന്ധിതമായി മറുപടിയും നല്‍കിയില്ല. ഹുസൂര്‍ ശിരസ്തദാര്‍ ഒദ്യോഗിക വാഹനത്തില്‍ ഭാര്യാസമേതം സ്വകാര്യയാത്ര നടത്തിയതും പരിശോധനയില്‍ തെളിഞ്ഞു. ഹുസൂര്‍ ശിരസ്തദാറായിരുന്ന കാലയളവില്‍ കൃഷ്ണന്‍കുട്ടി നടത്തിയ വാഹനദുരുപയോഗത്തിനു 6036 രൂപ പിഴ ഈടാക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നുമാണ് ധന വകുപ്പിന്റെ ശുപാര്‍ശ. കൃഷ്ണന്‍കുട്ടി കെ.എല്‍.01 എ.ക്യു.5542, കെ.എല്‍.12.ബി 7920 എന്നീ വാഹനങ്ങളില്‍ താപാല്‍ വിതരണത്തിനു ഉള്‍പ്പെടെ ദിവസവും നിരവധി യാത്രകള്‍ നടത്തിയതായും ഈ യാത്രകളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഓഫീസിലെ ഔദ്യോഗിക ജോലികള്‍ അദ്ദേഹം എങ്ങനെ നിര്‍വഹിച്ചു എന്നത് സംശയകരമാണെന്നും ധനവകുപ്പ് വിലയിരുത്തുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

Kerala

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.