Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആര്‍ബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 02:01 am IST
in Business

മുംബൈ: ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പ(റിപ്പോ)യുടെ പലിശ നിരക്ക് ആര്‍ബിഐ വെട്ടിക്കുറച്ചു. കാല്‍ശതമാനം കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ സാമ്പത്തിക വിദഗ്ധരെയും അതിശയപ്പെടുത്തിക്കൊണ്ട്  അരശതമാനം കുറവാണ്  ആര്‍ബിഐ വരുത്തിയിരിക്കുന്നത്,  7.25 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായാണ്  കുറച്ചത്. ഇതോടെ ഭവന, വാഹന വായ്‌പ്പകള്‍ അടക്കം എല്ലാ വായ്‌പ്പകളുടേയും  പലിശ ബാങ്കുകളും കുറയ്‌ക്കും. ബാങ്കിങ് മേഖലയിലെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ആശ്വാസകരമാണ് ആര്‍ബിഐ നടപടി. ഭവന വായ്‌പ്പകള്‍ക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുമുണ്ട്.

നാണയപ്പെരുപ്പം വളരെയേറെ കുറഞ്ഞതിന്റെയും സമ്പദ്‌വ്യവസ്ഥ ശക്തമായതിന്റെയും  വ്യക്തമായ സൂചന കൂടിയാണിത്. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി മുറുകുമെന്ന ആശങ്കനിലനില്‍ക്കെയാണ് ഭാരതത്തിന്റെ ധീരമായ ഈ നടപടി.  ആര്‍ബിഐ നടപടി ഉല്പ്പാദന, നിര്‍മ്മാണ മേഖലയടക്കം വിവിധ രംഗങ്ങളില്‍ കുതിപ്പ് പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കരുതല്‍ ധനാനുപാതത്തില്‍ (കാഷ് ക്രഡിറ്റ് റേഷ്യോ സിആര്‍ആര്‍) മാറ്റം വരുത്തിയിട്ടില്ല, നാലു ശതമാനമായി തുടരും. ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐ ഇതിനകം പലിശ നിരക്ക് മൂന്നു തവണയായി  75 പോയന്റ്(0. 75 ശതമാനം) കുറച്ചുകഴിഞ്ഞു. ഇതു കൂടിയാകുമ്പോള്‍ മൊത്തം കുറവ്  1.25 ശതമാനമാകും.

സാമ്പത്തിക രംഗത്ത് കുതിപ്പുപകരാന്‍ പലിശ നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് മുന്‍തവണകളിലെപ്പോലെ കാല്‍ശതമാനം കുറയ്‌ക്കുമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.

നാണയപ്പെരുപ്പം കുറഞ്ഞു. 2016-2017 ആകുമ്പോഴേയ്‌ക്കും ഇത് നാലു ശതമാനമായി കുറയ്‌ക്കാന്‍ കഴിയും, പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പലിശ കുറച്ചത് വിവിധ രംഗങ്ങളിലെ നിക്ഷേപം കൂടാന്‍ വഴിയൊരുക്കും

ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള വിലക്കയറ്റം ആഗസ്റ്റില്‍ വെറും 3.66 ശതമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവ്. ഇങ്ങനെ വന്നാല്‍ 2016 ജനുവരിയില്‍ നാണയപ്പെരുപ്പം  അഞ്ചു  ശതമാനമായി കുറയ്‌ക്കാന്‍ കഴിയും. രഘുറാം രാജന്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയായി സമ്പദ്‌വ്യവസ്ഥ ഏഴു ശതമാനമാണ് വളര്‍ന്നത്,  ഇത് ചൈനയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ്.

റിപ്പോ നിരക്ക് കുറച്ചതിന്റെ ഗുണം വായ്‌പ്പയെടുത്തവര്‍ക്ക് ബാങ്കുകള്‍ നല്‍കുമെന്നാണ് കരുതുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞു. റിപ്പോ നിരക്ക് കുറച്ചതിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വാഗതം ചെയ്തു. ഇത് സമ്പദ്‌വ്യവസ്ഥ  മെച്ചപ്പെടുത്തും. ഇത് നാണയപ്പെരുപ്പം കുറയുന്നതിന്റെ സൂചനയുമാണ്. ധനമന്ത്രി പറഞ്ഞു. റിപ്പോനിരക്ക് കുറച്ചതോടെ ഓഹരിവിപണിയില്‍ വലിയ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മുന്നൂറു പോയന്റുകളാണ് വര്‍ദ്ധിച്ചത്. പ്രഖ്യാപനം വന്നതോടെ സെന്‍സെക്‌സ് 25287ല്‍ നിന്ന് 25703ല്‍ എത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.