Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമയില്‍ കഥ പറയുന്ന രീതിക്കാണ് പ്രാധാന്യം: പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:10 pm IST
in Entertainment

തിരുവനന്തപുരം: നല്ല തിരക്കഥകള്‍ക്കുപരിയായി കഥ പറയുന്ന രീതിക്കു സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ നമുക്ക് മുന്നിലുണ്ടായിരുന്നതാണ്. പക്ഷെ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിന്റെ ശക്തി അതിന്റെ തീവ്രത ചോരാതെ സംവിധായകന്‍ ആര്‍എസ്.വിമല്‍ അവതരിപ്പിച്ചതാണ് അതിന്റെ വിജയം. മതങ്ങളുടെ സാമൂഹ്യ വ്യവസ്ഥിതിയും കുടുംബങ്ങളും വിശ്വാസങ്ങളും തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രണയം ഒടുവില്‍ മരണവും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ആ പ്രണയത്തിന്റെ ശക്തിയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ പറയുന്നത്.

സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. മൊയ്തീനെ അടുത്തറിയാവുന്ന ഓരോരുത്തരും പറഞ്ഞുതന്ന മൊയ്തീന്‍ വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നു. ഫുട്‌ബോളര്‍, ഫോട്ടോഗ്രാഫര്‍, സ്വിമ്മര്‍, ജേര്‍ണലിസ്റ്റ്, രാഷ്‌ട്രീയക്കാരന്‍, ജനങ്ങളുടെ ഏതു പ്രശ്‌നത്തിലും ഒപ്പം നില്‍ക്കുന്നവന്‍. പക്ഷെ പറഞ്ഞവരുടെയെല്ലാം ഉള്ളില്‍ മൊയ്തീന്‍ ഒരു ഹീറോയായിരുന്നു. ഇതില്‍ നിന്നെല്ലാം ഉള്‍ക്കൊണ്ട് വിമല്‍ സൃഷ്ടിച്ച  രൂപമാണ് താന്‍ അവതരിപ്പിച്ചത്.

തന്നേക്കാള്‍ വെല്ലുവിളി നേരിട്ടത് സംവിധായകനാണ്. മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തിന്റെ പത്തുശതമാനംപോലും സിനിമയിലില്ല. ഇനിയും അഞ്ച് സിനിമകള്‍ ഇതിനായി വേണ്ടിവരും. മൊയ്തീന്റെ മരണത്തിനു ശേഷമുള്ള കാഞ്ചനയുടെ ജീവിതം മറ്റൊരു സിനിമയുടെ സാധ്യതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമല്‍ ഈ തിരക്കഥയുമായി തന്നെ കാണാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. മൂന്നുദിവസം ഇതിനായി ശ്രമിച്ചു എന്ന് പിന്നീടാണറിഞ്ഞത്. അതിനുശേഷം പലരെയും സമീപിച്ചു. രമേശ് നാരായണനാണ് എന്നോട് വിമലിന് കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞത്. എല്ലാം ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്. എ

നിക്ക്  സ്വന്തമായി മാനേജറില്ല. അതിന്റെ ഗുണവും ദോഷവുമുണ്ട്. പലപ്പോഴും സെറ്റില്‍ ഫോണെടുക്കാന്‍ കഴിയാറില്ല. അമ്മയും ഭാര്യയും പോലും മറ്റുള്ളവരെ വിളിച്ചാണ് ഫോണ്‍ കൈമാറുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മൊയ്തീനും കാഞ്ചനയും അഞ്ചുവര്‍ഷമായി തന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നുവെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറഞ്ഞു. സിനിമയ്‌ക്കായി ഒരുപാട് പേരെ സമീപിച്ചിരുന്നു. തനിക്ക് കിട്ടാതെ പോയതെല്ലാം സൗഭാഗ്യങ്ങളായിരുന്നു. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം ലോകമറിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായി. ‘എന്ന് നിന്റെ മൊയ്തീന്‍’ തമിഴില്‍ ചെയ്യും. സംഗീതത്തിനുവേണ്ടി എ.ആര്‍.റഹ്മാനെ സമീപിച്ചിട്ടുണ്ട്. കഥയില്‍ മാറ്റമുണ്ടാവില്ല. മറ്റൊരു ചിത്രം മനസ്സിലുണ്ട്. പുരാണകഥയാണ്. കഥ പൃഥ്വിരാജിനോട് പറയാന്‍ ഇരിക്കുകയാണെന്നും വിമല്‍ പറഞ്ഞു.

സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ , നടന്‍ ടോവിനോ തോമസ്, നിര്‍മ്മാതാവ് സുരേഷ് രാജ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.