Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പാ ഭൂസമരം: അതിജീവനത്തിനായുള്ള പോരാട്ടം ആയിരം ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:34 am IST
in Kollam

സജീഷ് വടമണ്‍

അഞ്ചല്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ആദിവാസി-പട്ടികജാതി ജനറല്‍ വിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി നടത്തുന്ന അരിപ്പാഭൂസമരത്തിന് ആയിരം ദിനങ്ങള്‍ പിന്നിടുന്നു. മണ്ണില്‍ കൃഷിയെടുത്തും മണ്ണിനെ സ്‌നേഹിച്ചും ജീവിച്ചിരുന്ന പട്ടികജാതി- ആദിവാസി വിഭാഗങ്ങളെ കൃഷിഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ച് മൂന്നുസെന്റ് കോളനികളിലും ലക്ഷം വീടുകളിലും തളയ്‌ക്കുന്ന ഗൂഡാലോചനക്കെതിരെയാണ് ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ അരിപ്പാഭൂസമരം. അടുക്കള പൊളിച്ച് മൃതശരീരം മറവ് ചെയ്യാന്‍ പട്ടികജാതി സമൂഹത്തിന് ഇടവരുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയേറുന്ന വിരോധാഭാസമാണ് സമരം ചൂണ്ടിക്കാണിക്കുന്നത്.

ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയായെന്ന് പറയുന്ന സര്‍ക്കാര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി വന്‍കിട കുത്തകകള്‍ കൈവശം വയ്‌ക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ 90 വര്‍ഷത്തേക്ക് കുത്തക പാട്ടത്തിന് എടുത്ത് 102 വര്‍ഷത്തേക്ക് കൈവശം വച്ച് ഉപയോഗിച്ചിരുന്ന 90 ഏക്കര്‍ റവന്യൂ ഭൂമിയാണ് അരിപ്പാ സമരഭൂമി. ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 21 കുടുംബങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനുവേണ്ടി മാറ്റിവയ്‌ക്കുകയും അരിപ്പയിലെ ജമാ-അത്തുകാര്‍ നിയമവിരുദ്ധമായി കൈയേറുകയും ചെയ്തതിന് ശേഷം വരുന്ന 56 ഏക്കര്‍ ഭൂമിയിലാണ് തെക്കന്‍ കേരളത്തിലെ ഭൂരഹിതരായ ആദിവാസി-പിന്നോക്ക വിഭാഗങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്.

2012 ഡിസംബര്‍ 31നാണ് ആയിരത്തിലധികം വരുന്ന ഭൂരഹിതര്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ അരിപ്പാ മിച്ച ഭൂമിയില്‍ സമരം ആരംഭിച്ചത്. സമരക്കാരായ ആദിവാസികള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് സ്ഥലം എംഎല്‍എ കെ.രാജുവിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ സമരത്തെ ഉപരോധിച്ചിരുന്നു. ഈ അവസരത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണയുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെത്തിയത്. ഇത് സമരത്തിന് പുത്തന്‍ ഉണര്‍വുണ്ടാക്കി. ഒ.രാജഗോപാല്‍ തുടര്‍ന്ന് ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, പി.എം.വേലായുധന്‍, കെ.പി.രാമനുണ്ണി, തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സജീവമായി സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ എത്തി ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റുകരും തുടര്‍ന്ന് സമരവേദിയിലെത്തി. വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് സമരവേദിയിലെത്തിയത് പ്രദേശിക നേതാക്കളെ വിഷമവൃത്തത്തിലാക്കി. ഇതേസമയം സമരക്കാര്‍ നിത്യവൃത്തിക്ക് പരിസരങ്ങളില്‍ കുറഞ്ഞ വേതനത്തിന് പണിയെടുത്തും സമര ഭൂമിയില്‍ പൊന്നും വിളയിച്ചും മാതൃകയായി.

നൂറ്റാണ്ടുകളായി മനുഷ്യനിറങ്ങാത്ത ചതുപ്പ് മനുഷ്യപ്രയ്തനത്താല്‍ കൃഷിനിലമാക്കി മാറ്റി. ഇത്തരത്തില്‍ എട്ട് ഏക്കര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്തു. പയര്‍, പാവല്‍, വെണ്ട, വഴുതന, ചെമ്പ്, ചേന എന്നിവയും വിളയിച്ചു. സമര ഭൂമിയിലൂടെയുള്ള 11 കെവി ഇലക്ട്രിക് ലൈനിനു കീഴിലുള്ള കാട് വെട്ടിത്തെളിച്ച് 21 ബ്ലോക്കുകളാക്കി കിളച്ച് കൂട്ടി മരച്ചീനി കൃഷിചെയ്തു. ആദിവാസിക്ക് ഭൂമി നല്‍കിയാല്‍ പൊന്നു വിളയിക്കുമെന്ന് സന്ദേശം നല്‍കിയതാണ് ഈ സമരം.

പട്ടികജാതി-ആദിവാസി പിന്നോക്ക ഹിന്ദുക്കള്‍ കനാല്‍പുറമ്പോക്കുകളിലും ചേരികളിലും നരകതുല്യ ജീവിതം നയിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വനം കൈയേറാനും സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാനും സര്‍ക്കാര്‍ കുട്ടുനില്‍ക്കുന്നതിനെ സമരക്കാര്‍ ചോദ്യം ചെയ്യുന്നു. ഒരു ചുമരും രണ്ട് വീടും എന്ന രീതിയിലുള്ള ലക്ഷം വീടു പദ്ധതിയിലും മൂന്ന് സെന്റിലും തള്ളച്ചിട്ട് പിന്നോക്കക്കാരനെ മൃഗശാല ജീവികം നയിക്കാന്‍ ഇടയാക്കിയ ഇടത്-വലത് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോട് സന്ധിയില്ലാതെയാണ് അരിപ്പാ ഭൂസമരം മുന്നേറുന്നത്.

ആദിവാസികളുടെ പേരില്‍ ആദിവാസിക്ഷേമ സമിതിയുണ്ടാക്കി സമരം ചെയ്ത സിപിഎമ്മും ദളിത് കോണ്‍ഗ്രസ് ഉണ്ടാക്കി. പിന്നോക്കക്കാരന്റെ വോട്ട് ബാങ്കില്‍ പകച്ച ദരിദ്രഹിന്ദുവിന്റെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ഹിന്ദുസംഘടനകള്‍ ആരോപിക്കുന്നു.

മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ ദരിദ്രഹിന്ദു മൃഗതുല്യം ജീവിതം നയിക്കുമ്പോള്‍ മത ന്യൂന പക്ഷക്കാരന്‍ സര്‍ക്കാര്‍ ഭൂമി തീറെഴതുന്നതിലെ കപട മതേതരത്വത്തെ ചോദ്യം ചെയ്യുകയാണ് അരിപ്പാഭൂ സമരം. കോളനികളിലൊതുക്കി മണ്ണിന്റെ നേരവകാശികളെ അടിമ കിടത്താന്‍ മെനയുന്ന രാഷ്‌ട്രീയ തന്ത്രങ്ങളെ നേരിടാനുറച്ച് തന്നെയാണ് കോളനിവിട്ട് കൃഷി ഭൂമിയേക്കെന്ന മുദ്രവാക്യം ഉയര്‍ത്തി ആയിരം ദിനരാത്രങ്ങളായി ഈ സഹനസമരം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.