Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മലയോര മേഖലയില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 12:57 am IST
in Thiruvananthapuram

പാലോട്: നിരോധനങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി മലയോര മേഖലയില്‍ പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നു. ലഹരി വസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ തന്നെയാണ് രഹസ്യമായി ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പൊതുപ്രവര്‍ത്തകര്‍, റിട്ട.ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതുജനാംഗീകാരമുള്ള പലരും ഇത്തരം വസ്തുക്കളുടെ വിപണനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നതായാണ് പോലീസ്, എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇവ ഉപയോഗിക്കുന്നതാകട്ടെ വിവിധ യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വരെയുണ്ട്. 500 ല്‍ അധികം പാന്‍മസാല പാക്കറ്റുകളുമായി വിതുര പോലീസിന്റെ പിടിയിലായത് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെംബറാണ്.

കേരളത്തില്‍ ലഹരി വസ്തുക്കള്‍ക്ക് നിരോധനമുള്ളതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഗുഡ്ക, പാന്‍മസാല എന്നിവയാണ് മലയോര മേഖലയില്‍ സജീവമായി വില്‍ക്കപ്പെടുന്നത്. പ്രധാനമായും ഹൈസ്‌കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് കച്ചവടം. പാന്‍ ഷോപ്പുകളിലും സ്റ്റേഷനറി കടകളിലും രഹസ്യമായിട്ടാണ് വില്‍പ്പന. സ്‌കൂള്‍ പരിസരത്ത് മിഠായി വില്‍ക്കുന്നവരിലും ഒളിച്ച് പാന്‍മസാല വില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ സുലഭമായ ലഹരി വസ്തുക്കള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലാണ് അതിര്‍ത്തി കടന്നെത്തുന്നത്. വിലകൂടിയ കാറുകളില്‍ വിനോദ സഞ്ചാരികളെന്ന വ്യാജേനയും ഇത്തരം വസ്തുക്കള്‍ കടത്തികൊണ്ടുവരുന്നുണ്ട്. ചെക്കുപോസ്റ്റിലടക്കം കാര്യമായ പരിശോധനയില്ലാത്തതിനാല്‍ അതിര്‍ത്തിക്കിപ്പുറമുള്ള പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലടക്കം ഇവ യഥേഷ്ടം ലഭിക്കുന്നു. ബസുകളില്‍ ഉടമസ്ഥനില്ലയെന്ന വ്യാജേനയാണ് ഇവ അടങ്ങിയ ചാക്കുകെട്ടുകള്‍ കടത്തുന്നത്.

സ്‌കൂള്‍ പരിസരത്ത് 100 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന പാടില്ലെന്ന നിയമമുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നന്ദിയോട്, പനവൂര്‍, പെരിങ്ങമ്മല, ചിതറ, പാങ്ങോട് പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ പരിസരത്ത് ഇവയുടെ വില്‍പ്പന സജീവമായതായാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന സൂചന. ഇത്തരം ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ മിക്കതിനും ലൈസന്‍സ് പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ലൈസന്‍സില്ലാത്ത കടകള്‍ അടച്ചുപൂട്ടാന്‍ അധികാരമുണ്ടെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ലൈസന്‍സ് അടിയന്തരമായി എടുക്കണമെന്നോ കാലാവധി കഴിഞ്ഞവ പുതുക്കണമെന്നോ കാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധപ്പെട്ടവര്‍ ഈ വഴി തിരിഞ്ഞു നോക്കില്ല. ഇതൊക്കെയാണ് പാന്‍മസാല പോലുള്ള നിരോധിത ഉത്പന്നങ്ങള്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.