Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലരാമന്റെ തീര്‍ത്ഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:00 pm IST
in Samskriti

അനേകം പുണ്യതീര്‍ത്ഥങ്ങളില്‍ കുളിച്ചും ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ബലരാമ സ്വാമി തീര്‍ത്ഥയാത്ര നടത്തി.

നൈമിശാരണ്യത്തില്‍ താമസിച്ചു വാവു ദിവസം അവിടെ മഹര്‍ഷിവര്യന്മാര്‍ യാഗം ആരംഭിച്ചു. ബല്വലന്‍ എന്ന അസുരന്‍ ശൂലവുമായി ആകാശത്തില്‍ പ്രത്യക്ഷമായി യാഗശാലയിലേക്ക് ചോര, മദ്യം, മാംസം എന്നിവ വര്‍ഷിച്ച് യാഗത്തിന് നേരെ തിരിയുന്ന കണ്ടപ്പോള്‍ ബലരാമന്‍ കലപ്പയാല്‍ അയാളെ വലിച്ചു. ഉലയ്‌ക്കകൊണ്ട് അടിച്ചുകൊന്നു. പിന്നീട് കുളിച്ചു യാഗശാലയിലെത്തി. ഋഷിമാര്‍ സന്തോഷത്തോടെ നീലപ്പട്ടും ഉത്തരീയവും വൈജയന്തിമാലയും നിരവധി ആഭരണങ്ങളും നല്‍കി ആദരിച്ചു.

തുടര്‍ന്ന് അനുയായികളുമായി തീര്‍ത്ഥയാത്ര ആരംഭിച്ചു. കൗശികി നദി, സരയു എന്നിവിടങ്ങളില്‍ സ്‌നാനം നടത്തി നദീതീരത്തിലൂടെ പ്രയാഗയിലെത്തി. ദേവന്മാരെ ആദരിച്ചു. പുലഹാശ്രമത്തില്‍ ചെന്ന് തീര്‍ത്ഥസ്‌നാനം നടത്തി. ഗംഗാനദി സമുദ്രത്തില്‍ ചേരുന്നിടത്ത് ചെന്നു ചേര്‍ന്നു.

മഹേന്ദ്ര പര്‍വതത്തില്‍ ചെന്ന് പരശുരാമനെ കണ്ടു നമസ്‌കരിച്ചു. ആന്ധ്രയില്‍ തിരുത്തണിയില്‍ സുബ്രഹ്മണ്യ സ്വാമിയെ തൊഴുതു. ശ്രീശൈലത്തിലെ മല്ലികാര്‍ജുനനെന്ന ശിവനെ ദര്‍ശിച്ചു. തുടര്‍ന്ന് തിരുപ്പതി വെങ്കിടാചലപതിയെ തൊഴുത് കാവേരിയില്‍ സ്‌നാനം നടത്തി. ശ്രീരംഗത്തുചെന്നു.  ഋഷഭാദ്രിയിലും മധുരമീനാക്ഷിയേയും തൊഴുതുവന്നു. രാമേശ്വരം, സേതുതീര്‍ത്ഥം എന്നിവിടങ്ങളില്‍ സ്‌നാനം ചെയ്യുകയുണ്ടായി. പശുദാന കര്‍മങ്ങള്‍ നടത്തുകയും ചെയ്തു.

മലയപര്‍വതത്തില്‍ ചെന്നു. അഗസ്ത്യനെ ദര്‍ശിച്ചശേഷം കന്യാകുമാരിയിലും തൊഴുതു. തിരുവനന്തപുരത്തെത്തി അനന്തപത്മനാഭനെ തൊഴുതു.

തുടര്‍ന്ന് കേരളം, കടന്ന് ത്രിഗര്‍ത്ത രാജ്യത്ത് ചെന്നശേഷം ഗോകര്‍ണത്ത് എത്തി മഹാദേവനെ ദര്‍ശിച്ചു. അവിടെനിന്നും മൂകാംബികയെ വണങ്ങി ശൂര്‍പ്പകാര ക്ഷേത്രം വഴി നര്‍മദാനദിയില്‍ സ്‌നാനം നടത്തി. പ്രഭാസ തീര്‍ത്ഥം വഴി യാത്ര തുടരവെയാണ് മഹാഭാരതയുദ്ധം അവസാനിച്ചുവെന്നും പതിനെട്ടക്ഷൗഹിണി സൈന്യം അതില്‍ ഇല്ലാതായ വിവരവും  ബലരാമ സ്വാമി അറിഞ്ഞു.

ഭീമനും ദുര്യോധനനും തമ്മില്‍ നടക്കുന്ന യുദ്ധം നേരില്‍ കണ്ട ഭീമന് ബലം കൂടും. ദുര്യോധനന് അഭ്യാസവും ഉണ്ട്. ഇരുവരും ബലാബലത്തില്‍ തുല്യരാണ്. യുദ്ധം നിര്‍ത്താന്‍ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാന്‍ ഇരുവരും ശ്രമിച്ചില്ല. ധര്‍മപുത്രര്‍ മുതലുള്ളവരെല്ലാം ബലരാമനെ നമസ്‌കരിച്ചു.

അദ്ദേഹം അവിടെനിന്നും യാത്ര തുടര്‍ന്ന് നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. തീര്‍ത്ഥയാത്രയിലെ ദോഷങ്ങള്‍ക്ക് പരിഹാരമായി ദാനകര്‍മങ്ങള്‍ അദ്ദേഹം നടത്തി. ഋഷിമാര്‍ രാമനെക്കൊണ്ട് യാഗങ്ങള്‍ ചെയ്യിച്ചു. മുനിമാര്‍ക്ക് ജ്ഞാനോപദേശങ്ങള്‍ നിര്‍വഹിച്ചു. അവരെ അനുഗ്രഹിച്ചു. തുടര്‍ന്ന് പത്‌നി രേവതിയോടൊന്നിച്ച്. അവഭൃഥ സ്‌നാനം ചെയ്തു. അതോടെ ബലരാമ സ്വാമിക്ക് അതിയായ തേജസ്സുണ്ടായിത്തീര്‍ന്നു. രാവിലെയും വൈകിട്ടും എല്ലാവരും രാമലീലയെ സ്മരിച്ചാല്‍ വിഷ്ണുവിന് അവര്‍ പ്രിയപ്പെട്ടവനായിത്തീരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.