Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശിഷ്ടജന്മം, വരിഷ്ഠ കര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 08:51 pm IST
in Samskriti

പുരാണങ്ങളിലെ വിശിഷ്ട കഥാപാത്രമാണ് ഹനുമാന്‍. ഹനുമാന്റെ കഥ രസാവഹമാണ്. ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. ഒരു ദിവസം മകളുടെ ചാപല്യം നിറഞ്ഞ പ്രവൃത്തികണ്ട് ഗുരു മകളെ ശപിച്ചു. ”നീ ഒരു വാനരസ്ത്രീ ആയിത്തീരട്ടെ.” ശാപവാക്ക് കേട്ട മകള്‍ ദുഃഖിതയായി. മകളുടെ ഭാവം ഗുരുവിന്റെ മനസ്സ് മാറ്റി.

മനസ്സലിഞ്ഞ ഗുരു മകള്‍ക്ക് ശാപമോക്ഷം വിധിച്ചു. നിനക്ക് സര്‍വകലാ വല്ലഭനും ശക്തിമാനും ഉത്തമഭക്തനുമായ ഒരു സല്‍പുത്രന്‍ ജനിക്കുന്നതാണ്. അവന് യൗവ്വനം കൈവന്നാല്‍ പഴയരൂപത്തിലേക്ക് നിനക്ക് തിരികെ വരാം. ഇപ്പോള്‍ നീ അഞ്ജനയെന്ന വാനര സ്ത്രീയായി ഭൂമിയിലേക്ക് പോവുക. അങ്ങനെ അവള്‍ വാനരസ്ത്രീയായി ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു. അങ്ങനെ സദനന്‍ എന്ന രാക്ഷസന്‍ അവളെ പിടിക്കാന്‍ ചെന്നു. അവള്‍ പേടിച്ച് ഒരാശ്രമത്തില്‍ ചെന്ന് കയറി. രാക്ഷസന്‍ അവിടേക്ക് ചെന്നു. എന്നാല്‍ രാക്ഷസന്റെ ശല്യം നിമിത്തം അവനെ കൊല്ലുന്നതിനായി കേസരി എന്ന വാനര കേസരിയുമായി യുദ്ധം നടന്നു. അഞ്ജനയുടെ സഹായത്തോടെ കേസരി രാക്ഷസനെ വധിച്ചു. സന്യാസിമാര്‍ക്ക് സന്തോഷമായി. അവര്‍ അഞ്ജനയെ കേസരിക്ക് വിവാഹം ചെയ്തു കൊടുത്തു.

കേസരിയും അഞ്ജനയും ഒരു സല്‍പുത്രന് വേണ്ടി പരമശിവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.  ഈ സമയം പരമശിവന്‍ ഒരു വിശിഷ്ട മാമ്പഴം എടുത്ത് അതില്‍ തന്റെ ബീജം ലയിപ്പിച്ച് വായുദേവന്റെ കൈയില്‍ ഏല്‍പ്പിച്ച് അഞ്ജനക്ക് നല്‍കാന്‍ പറഞ്ഞു. വായുദേവന്‍ തന്റെ ശക്തികൂടി പഴത്തില്‍ ലയിപ്പിച്ച് കേസരിയുടെ കൈയില്‍ നല്‍കി. കേസരി തന്റെ മൃഗീയശക്തി കൂടി പഴത്തില്‍ ലയിപ്പിച്ച് അഞ്ജനക്ക് നല്‍കി. അങ്ങനെ ശിവബീജവും വായുവിന്റേയും കേസരിയുടേയും ശക്തിയും അഞ്ജനയുടെ അചഞ്ചലമായ ഭക്തിയും ഒത്തുചേര്‍ന്ന് ഒരു സല്‍പുത്രന്‍ ജന്മമെടുത്തു. കുമാരന്‍ ആഞ്ജനേയന്‍ എന്ന് അറിയപ്പെട്ടു. സാധാരണയില്‍ക്കവിഞ്ഞു വലിപ്പവും ശക്തിയും കുമാരനുണ്ടായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു.

ഒരു ദിവസം അമ്മ മകനേയുംകൊണ്ട് പൊയ്‌കയില്‍ കുളിക്കാന്‍ പോയി. പൊയ്‌കയുടെ കരയില്‍ മകനെ നിറുത്തി അമ്മ പൊയ്‌കയില്‍ ഇറങ്ങി. ഈ സമയം കുമാരന്‍ അടുത്തുനിന്നിരുന്ന മരത്തില്‍ ചാടിക്കയറി. നേരം വെളുത്തുവരുന്നതേയുള്ളൂ. അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന് തുടുത്ത ഉദയസൂര്യനെക്കണ്ട് പഴമാണെന്ന് ധരിച്ച് പറിച്ചെടുക്കാന്‍ തോന്നി. അമ്മയുടെ അനുവാദമില്ലാതെ കുമാരന്‍ ഒന്നുംതന്നെ ചെയ്യുകയില്ല. ഈ പഴം പറിച്ചോട്ടെ എന്ന് അമ്മയോട് വിളിച്ചു ചോദിച്ചു.

മരത്തിലെ ഏതോ പഴമാണെന്ന് ധരിച്ച് അമ്മ അനുവാദം കൊടുത്തു. കുമാരന്‍ ഉടനെ ഉദയസൂര്യന് നേരെ കുതിച്ചു. ഏതോ കുട്ടിബ്ഭൂതം തന്റെ നേരെ വരുന്നതുകണ്ട് സൂര്യന്‍ സഹായത്തിനായി ദേവേന്ദ്രനെ വിളിച്ചു. ദേവേന്ദ്രന്‍  തന്റെ വജ്രായുധവുമായി പാഞ്ഞെത്തി. ഇതിനിടയില്‍ കുളി കഴിഞ്ഞുവന്ന അഞ്ജന മകനെ കാണാഞ്ഞ് ബഹളം വച്ചു. ബഹളം കേട്ട് കേസരി വന്നു. കേസരി വായുദേവനെ വിവരം അറിയിച്ചു. വായുദേവന്‍ വന്നപ്പോഴേക്കും ഇന്ദ്രന്‍ തന്റെ വജ്രായുധം ആഞ്ജനേയന് നേരെ പ്രയോഗിച്ചിരുന്നു. എന്നാല്‍ വജ്രായുധം കുമാരനെ വധിക്കാന്‍ പര്യാപ്തമല്ലായിരുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.