Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂക്കളമൊരുക്കാന്‍ തമിഴ്‌നാട് കനിയണം പൂവിന് തൊട്ടാല്‍ പൊള്ളുന്ന വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 10:44 pm IST
in Ernakulam

കൊച്ചി: ഓണസദ്യയും ഓണക്കളികളും ഓണപ്പുടവയും ഓണപ്പൂക്കളുമായി ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഓണത്തിന്റെ പ്രധാന ചടങ്ങായ ഓണപ്പൂക്കളം ഒരുക്കുന്നതിന് മലയാളി നാടും നഗരവും ഭേദമില്ലാതെ ആശ്രയിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പൂക്കളെയാണ്. പതിവുപോലെ ഇക്കുറിയും അത്തത്തെ വരവേല്‍ക്കാന്‍ തമിഴ്‌നാട് പൂക്കളെത്തിത്തുടങ്ങി. കര്‍ക്കിടകം വിട്ടൊഴിഞ്ഞതോടെ വിലയിലും വലിയ വര്‍ദ്ധനവുണ്ട്.

വിവിധ നിറത്തിലുള്ള ബെന്തിപൂക്കള്‍, അരളി, വാടാമല്ലി, ജമന്തി, ചെത്തി, തുളസി, താമര, റോസ് എന്നിവയാണ് പൂക്കളമിടാന്‍ ഉപയോഗിക്കുന്നത്. ഇവക്കെല്ലാം വന്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൂക്കളമിടാന്‍ മുല്ലപ്പൂവ് പൊതുവേ ഉപയോഗിക്കാറുണ്ടെങ്കിലും ചിങ്ങം പിറന്നതോടെ മുല്ലപ്പൂവിനും വിലക്കൂടിയിട്ടുണ്ട്. വെള്ള ജമന്തിക്ക് കിലോ 300 രൂപയാണ് വില. അരളിക്ക് 250 രൂപയും ബെന്തിക്ക് 150 രൂപയും നല്‍കണം.

കഴിഞ്ഞ ദിവസം വരെ പത്ത് രൂപയുണ്ടായിരുന്ന മുല്ലപ്പൂവ് 20 രൂപയായി. തുടര്‍ച്ചയായി പൂവ് ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നുണ്ട്. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ നിന്നും ലേലം വിളിച്ചെടുക്കുന്ന പൂക്കള്‍ ട്രെയിന്‍മാര്‍ഗമാണ് കൊച്ചിയിലെത്തുന്നത്. ഓണം വരവായതോടെ തമിഴ്‌നാട്ടില്‍നിന്നും ലോഡ് കണക്കിന് വിവിധയിനം പൂക്കളാണ് കൊച്ചി നഗരത്തില്‍ എത്തിയിരിക്കുന്നത്. ഓണം സീസണ്‍ പ്രമാണിച്ച് ഇരട്ടിവിലയാണ് ഈടാക്കുന്നത്. പൂക്കള്‍ തൂക്കിയാണ് വില്‍പ്പന. നഗരത്തിലെ നോര്‍ത്ത് പരമാര ക്ഷേത്രത്തിനു സമീപം, പൂക്കാരന്‍മുക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ വിറ്റഴിക്കുന്നത്. അത്തം തലേന്ന് മുതല്‍ ഇവിടങ്ങളില്‍ പൂക്കള്‍ വാങ്ങാന്‍ വന്‍ തിരക്കാണ്. കൊച്ചി നഗരത്തെ കൂടാതെ ജില്ലയിലെ ചെറുപട്ടണങ്ങളിലും പൂവിപണി സജീവമായിട്ടുണ്ട്.

പൊള്ളാച്ചി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്നുമാണ് പൂക്കള്‍ കൂടുതലായി എത്തുന്നത്.വില്‍പ്പനക്കാരും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ക്ക് പൂക്കള്‍ എത്തിക്കുന്നതിന് ഏജന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാരകമായ കീടനാശിനികള്‍ തളിച്ച പൂക്കളാണ് മലയാളികളുടെ കൈകളില്‍ എത്തുന്നത് എന്നും പറയപ്പെടുന്നു. ഇതിനാല്‍ രോഗഭീതിയിലായപ്പോള്‍ പലരും തൊഴില്‍ പോലും ഉപേക്ഷിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലേറെ കാലം പൂക്കള്‍ കച്ചവടം നടത്തിയിരുന്ന കീഴ്മാട് സ്വദേശി വേണുഗോപാല്‍ ഇതേകാരണത്താല്‍ പൂ കച്ചവടം ഉപേക്ഷിച്ചിരുന്നു. ഭാര്യ ശ്രീജ ഇപ്പോള്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. കര്‍ക്കിടകത്തില്‍ കച്ചവടത്തിനുള്ള ക്ഷീണം ചിങ്ങത്തില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂക്കള്‍ കച്ചവടക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.