Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസനമെത്താതെ ചിലവന്നൂര്‍ കോളനി; സര്‍ക്കാര്‍ സഹായത്തിലും മതവിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:00 pm IST
in Ernakulam

കൊച്ചി: സര്‍ക്കാര്‍ അവഗണന മൂലം വികസനമെത്താത്ത കടവന്ത്ര ചിലവന്നൂര്‍ കോളനി മതപരിവര്‍ത്തന കേന്ദ്രമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യറാകാത്തത് മുതലെടുത്ത് തമിഴ്‌നാട് സ്വദേശിയായ പാസ്റ്ററും ഭാര്യയുമാണ് കോളനിയില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നത് പോലും മതംമാറിയവര്‍ക്കാണെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു.

ഏകദേശം നാല്‍പ്പത് വര്‍ഷം മുന്‍പ് തൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് നല്‍കിയതാണ് കോളനി. മുപ്പതോളം കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖയും വീടുവയ്‌ക്കാന്‍ പണവുമാണ് അന്ന് നല്‍കിയത്. ഇന്ന് അറുപതിലേറെ കുടുംബങ്ങള്‍ കോളനിയില്‍ താമസിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായ കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഇത് മുതലെടുത്താണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ  കൗണ്‍സിലറുടെ ഒത്താശയോടെ മതപരിവര്‍ത്തനം നടക്കുന്നത്. ആറോളം കുടുംബങ്ങള്‍ ഇതിനകം തന്നെ ക്രൈസ്തവരായിക്കഴിഞ്ഞു. മതം മാറുന്നുണ്ടെങ്കിലും രേഖകളില്‍ ഇവര്‍ ഇപ്പോഴും പട്ടികജാതിക്കാര്‍ തന്നെയാണ്. പേര് പോലും മാറ്റിയിട്ടില്ല. പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ മതംമാറിയവര്‍ക്ക് മാത്രമായാണ് നല്‍കുന്നത്. ഇത് എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും കോളനിക്കാര്‍ പറയുന്നു.

മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്തിടെ പട്ടികജാതി കോളനിയെന്നത് മാറ്റി കോര്‍പ്പറേഷന്‍ കോളനിയെന്ന് പേര് നല്‍കിയിരുന്നു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ പേര് പുനസ്ഥാപിക്കാമെന്ന് വാര്‍ഡ് സഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല.കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അറിയാതെയാണ് കൗണ്‍സിലര്‍ പേര് മാറ്റിയത്. കോളനിവാസികള്‍ താത്കാലികമായി പട്ടികജാതി കോളനിയെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. 2001ല്‍ കോളനിയില്‍ വായനശാലയും കമ്മ്യൂണിറ്റി ഹാളും പണിയാന്‍ പട്ടികജാതി വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. കോളനിയുടെ കിഴക്ക് വശത്തേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചത് പുനസ്ഥാപിക്കണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവും നടപ്പിലാക്കിയില്ല. പട്ടയം നല്‍കുന്നതിലും കോളനിവാസികളെ ഒഴിവാക്കി. സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള കോളനിയില്‍ പാര്‍ട്ടി നേതൃത്വം മതപരിവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് നേതാക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എഐവൈഎഫിന്റെ തൃക്കാക്കര നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറിയും സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്ന വിനീത് തിട്ടേത്തറയുടെ നേതൃത്വത്തില്‍ പത്തോളം പ്രാദേശിക നേതാക്കളും കുടുംബങ്ങളുമാണ് സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.