Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലം ബസേലിയോസ് ആശുപത്രി സമരം: മൂന്നു വര്‍ഷമായി നേതാക്കള്‍ കോടതി കയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:45 pm IST
in Ernakulam

കോതമംഗലം: കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സമരത്തിന് നേതൃത്വം കൊടുത്ത സമരസമിതി നേതാക്കള്‍ ഇന്നും കോടതി കയറിയിറങ്ങുന്നു. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം എര്‍പ്പെടുത്തുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സമരം ഒത്തതീര്‍പ്പായപ്പോള്‍ വ്യവസ്ഥകളില്‍ സമരക്കാര്‍ക്കെതിരെയുള്ള എല്ലാക്കേസുകളും പിന്‍വലിക്കാമെന്ന് പ്രതിപക്ഷനേതാവിന് ഉറപ്പ് നല്‍കിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരസമിതി നേതാക്കളായ വിവിധ കക്ഷിനേതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. വിവിധ വകുപ്പുകളിലായി അരഡസനോളം കേസുകളാണ് പല നേതാക്കളുടെയും പേരിലുമായി ചുമത്തിയിട്ടുള്ളത് 117 ദിവസം നീണ്ടുനിന്ന സമരം ആശുപത്രി മാനേജ്‌മെന്റിന്റെ പിടിവാശിമൂലം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് 2012 ആഗസ്റ്റ് 15ന് ഗത്യന്തരമില്ലാതെ സമരം ചെയ്യുന്ന നേഴ്‌സുമാരില്‍ മൂന്നുപേര്‍ നഗരമദ്ധ്യത്തിലുള്ള ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം വഴിത്തിരിവിലെത്തുകയും സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനും ആശങ്കക്കുമൊടുവില്‍ വിവിധ രാഷ്‌ട്രീയ നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എസ്.ശര്‍മ്മ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സമരത്തിന് നേതൃത്വം നല്‍കി. ആഗസ്റ്റ് 16ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്ന പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഉപരോധിച്ചു. പ്രശ്‌നം തീര്‍ക്കാതെ ആരെയും പുറത്തേയ്‌ക്ക് പോകാനനുവദിക്കില്ലെന്ന് ശക്തമായി നിലപാട് സ്വീകരിച്ചതും പ്രശ്‌നത്തിന് ഇന്ന് തന്നെ പരിഹാരം ഉണ്ടാകണമെന്ന പ്രതിപക്ഷനേതാവിന്റെ കര്‍ശന നിലപാടുംമൂലം ആശുപത്രി മാനേജ്‌മെന്റിന് വഴങ്ങേണ്ടി വന്നു.

ആശുപത്രിമാര്‍ച്ച്, ഉപരോധം, സത്യഗ്രഹം, പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ 114 ദിവത്തോളം നടത്തി. തുടര്‍ന്ന് ആഗസ്റ്റ് 15,16 തീയതികളില്‍ നഗരത്തിലെത്തി ആയിരക്കണക്കിന് ജനങ്ങള്‍ സമരമേറ്റെടുത്തു. നഗരത്തില്‍ പലതവണ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകള്‍നീണ്ട ചര്‍ച്ചകള്‍ക്കേശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ സമരസമിതി നേതാക്കളും ആശുപത്രി അധികൃതരും മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ആശുപത്രി മാനേജ്‌മെന്റിനെതിരെ ഒരുകേസുപോലും എടുക്കാതെ പോലീസ് പക്ഷപാതപരമായാണ് നിലപാടാണെടുത്തതെന്നും വ്യാപകമായ ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.