Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വധശിക്ഷയെ ‘വധി’ക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:11 pm IST
in Vicharam

യാക്കൂബ് മേമന്റെ അടുത്തു നടപ്പിലാക്കിയ വധശിക്ഷയുമായി ബന്ധപ്പെട്ട് ചില വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവന്നുവല്ലോ. വധശിക്ഷയ്‌ക്കെതിരെ ചിലര്‍ വാദിക്കുകയുമുണ്ടായി. അതിലെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അയാള്‍ ചെയ്ത മാപ്പില്ലാത്ത ക്രൂരതയ്‌ക്കാണ് വധശിക്ഷ വിധിച്ചത്. അയാള്‍ കാരണം അനവധി ജീവനുകള്‍ ഇല്ലാതായി. കഷ്ടനഷ്ടങ്ങള്‍ വേറെയും. അതിനുള്ള ശിക്ഷ കൊടുക്കേണ്ടെ? മറ്റ് മനുഷ്യജീവനുകള്‍ ഇല്ലാതാക്കുകയും, നിരവധി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കുകയും ചെയ്ത ഒട്ടേറെ നരാധമന്‍മാര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്. തിന്നും കുടിച്ചും ഉറങ്ങിയും അവര്‍ ജയിലില്‍ കഴിയുമ്പോള്‍, അവര്‍ കാരണം ദുരിതത്തിലായവര്‍ കൂടുതല്‍ നരകയാതന അനുഭവിക്കുകയാണ് ദിവസങ്ങള്‍ കഴിയുന്തോറും. അതൊന്നും ആരും സംസാരിക്കുന്നില്ല. കൊലയാളികള്‍ക്കു വേണ്ടി വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? നഷ്ടമായ ജീവനുവേണ്ടി ഉറ്റവര്‍ ഒഴുക്കുന്ന കണ്ണീരിന് വിലയില്ലേ?

ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ താമസംവിനാ അത് നടപ്പിലാക്കണം. അങ്ങനെയായാല്‍ ഇത്തരത്തിലുള്ള വാദകോലാഹലങ്ങള്‍ക്ക് ഇടകിട്ടാതെ വരും. ശിക്ഷ വിധിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ അത് പ്രതിയ്‌ക്ക് കിട്ടുന്ന ഇളവായി മാറുകയാണ്. അത് പാടില്ല. വധശിക്ഷ വിധിയായാല്‍ ഉടനേ അത് നടത്തുകയാണ് വേണ്ടത്. എത്രയും വേഗത്തില്‍ മാതൃകാപരമായി, പരസ്യമായി അത് നടപ്പിലാക്കണം . വധശിക്ഷയുള്‍പ്പടെയുള്ള ഏത് ശിക്ഷയായാലും അത് നടപ്പിലാക്കുന്ന കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാതൃകയാക്കുന്നത് നല്ലതാണ്.

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ഇപ്പോഴുമുണ്ട്. അവരെ ഇങ്ങനെ തീറ്റിപ്പോറ്റി ജനങ്ങളുടെ കാശ് ചുമ്മാതെ കളയുന്നതെന്തിനാണ്? അതിനെതിരെയാണ് ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടത്. അല്ലാതെ, വധശിക്ഷാരീതി നിര്‍ത്തലക്കാണമെന്ന് വാദിക്കുകയല്ല വേണ്ടത്. നഷ്ടപ്പെട്ട പാവങ്ങളുടെ ജീവനുകള്‍ക്കും വിലയുണ്ട്. അത് കുറ്റവാളികളുടേതിനേക്കാള്‍ മുകളിലാണ്. അപ്പോള്‍, തൂക്കിലേറ്റുന്നതില്‍ യാതൊരു ശരികേടുമില്ല.

ജാതിയും മതവും നിറവും സ്ഥാനവും പണവും നോക്കിയില്ല വധശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും. ആ നിലയ്‌ക്ക്, ജാതിയുടേയും മതത്തിന്റേയും പേരുകള്‍ ഇക്കാര്യത്തില്‍ വലിച്ചിഴക്കുന്നതില്‍ കഴമ്പില്ല. മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ് ശിക്ഷയ്‌ക്ക് കാരണമാകുന്നത്. അത് ആരായാലും, വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കില്‍ അനുഭവിച്ചേതീരൂ. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയില്ലെന്ന് വന്നാല്‍ അതുതന്നെ നല്‍കണം. വധശിക്ഷയെ ‘വധി’ക്കരുത്.

ശിവപ്രസാദ് എസ്. ഷേണായ്, പയ്യന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.