Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശത്രു ചെറുതായാലും അലംഭാവം അരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 08:49 pm IST
in Samskriti

ഹനുമാനെ തടയാന്‍ ഒരു ചതിപ്രയോഗത്തിനൊരുങ്ങുകയാണ് രാവണന്‍. പണിയേല്‍പ്പിക്കുന്നത് കാലനേമിയെയാണ്. കാലനേമി പരമ രാമഭക്തനായിരുന്നു. എല്ലാവരേയും കൊല്ലിക്കാതെരാമനെ ശരണംപ്രാപിച്ചാല്‍ ഈ ഘട്ടത്തിലും രാമന്‍മാപ്പുതരുമെന്നെല്ലാം രാവണനോടും ഉപദേശിക്കുന്നു. ഉത്തമമായ ഭക്തിമാര്‍ഗമാണ് കാലനേമി ഉപദേശിക്കുന്നത്. എന്നാല്‍ രാവണനതെല്ലാം വിരോധമായാണ് തോന്നുന്നത്.

വിദ്യ ഉണ്ടായാലും അതു പകരുന്നത് യോഗ്യമായ സ്ഥലത്തും സമയത്തും യോഗ്യനായ മനുഷ്യനിലേക്കും വേണം. അസ്ഥാനത്തും അസമയത്തും അയോഗ്യനിലും വിദ്യ ഫലിക്കില്ല, ശോഭിക്കില്ല. കാലനേമി ഉപദേശിക്കാന്‍ അധികാരമുള്ളയാളല്ല, രാവണന്‍ കേള്‍ക്കാന്‍ യോഗ്യനുമല്ല. സ്ഥലവും സമയവും തെറ്റാണ്. അയോഗ്യനു ജ്ഞാനം പകരാന്‍ ശ്രമിച്ചാല്‍ മരണവും ഭവിക്കാം എന്നു വാല്മീകി ഈ സംഭവത്തിലൂടെ പറഞ്ഞുതരുന്നു. മരണഭയം മൂലം രാവണന്‍ പറഞ്ഞതു കേള്‍ക്കേണ്ടിവരുന്നു. തനിക്കു യോജിച്ച സ്ഥലമല്ലെങ്കിലും താന്‍ അപമാനിക്കപ്പെടുമെന്നുറപ്പായാലും ആ സ്ഥലം വിടുകയാണ് ഭേദം. അല്ലെങ്കില്‍ എതിര്‍ക്കാന്‍ കെല്‍പ്പുവേണം. ദൈവസഹായത്താലും കൈക്കരുത്താലും അടരാടുന്ന ഹനുമാന്‍ കാലനേമിയുടെ ചതിയെ മറികടക്കുന്നു. എന്നാല്‍ ജാഗ്രതയില്ലായിരുന്നെങ്കില്‍ ഹനുമാന്‍ മുതലയുടെ ഭക്ഷണമായേനെ. സജ്ജനങ്ങള്‍ സദാ ജാഗ്രതയോടെ ഇരുന്നാലെ സ്വാതന്ത്ര്യം, ധര്‍മ്മം, മതം എന്നിവ സംരക്ഷിക്കാനാവൂ. ചെറിയൊരു അശ്രദ്ധമൂലം വലിയ വിപത്തുകള്‍ ഉണ്ടാകാം. ഹനുമാന്‍ കാലനേമിയുടെ ചതിയില്‍ കുടുങ്ങിയിരുന്നെങ്കില്‍ യുദ്ധം രാവണജയത്തില്‍ കലാശിച്ചേനെ. ദൈവാനുഗ്രഹം ഫലിക്കണമെങ്കിലും സ്വന്തം കഴിവും കരുത്തും വേണം. ഏതായാലും മൃതസഞ്ജീവനിയുമായെത്തി വാനരസൈന്യത്തെയും രാമലക്ഷ്മണന്മാരെയും ജീവിപ്പിക്കാന്‍ ഹനുമാനായി.

ഇന്നും രാമായണം വായിക്കാതെ പിണങ്ങിയിരിക്കുന്ന ഒരു ഗ്രാമം ഉത്തരാഖണ്ഡിലുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. തങ്ങളുടെ ഗ്രാമമാണ് ഹനുമാന്‍ പിഴുതുകൊണ്ടുപോയതെന്നാണ് അവരുടെ വാദം. രാമായണം ഭാരതീയമനസ്സുമായി എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്ന മഹാകാവ്യമാണെന്നു നോക്കൂ.

ഇപ്പോള്‍ രാവണനയക്കുന്നത് രണ്ടാം തലമുറയെയാണ്. യുദ്ധത്തില്‍ ഒന്നാം തലമുറ അവസാനിച്ചെന്നു ചുരുക്കം. കുംഭകര്‍ണ്ണന്റെയും വരന്റെയും രാവണന്റെയും മക്കള്‍ യുദ്ധത്തിനിറങ്ങുന്നു. അതല്ലെങ്കില്‍ അവര്‍ സേനാപതിസ്ഥാനത്തേക്ക് എത്തുന്നു. പരാമക്രമത്തില്‍ അവര്‍ പിന്നിലൊന്നുമല്ല. പലപ്പോഴും ദീര്‍ഘമായ ഏറ്റുമുട്ടലുകളില്‍ ഒരുഘട്ടം വിജയിച്ചുകഴിഞ്ഞാല്‍ ഒരു കൃതകൃത്യതാഭാവം വന്നുചേരാറുണ്ട്. എന്നാല്‍ ശ്രീരാമന്‍ പിന്തുടരുന്നത് ശത്രു എത്ര ചെറുതായാലും അലംഭാവം പാടില്ലെന്ന സിദ്ധാന്തമാണ്. മകരാക്ഷനെ കൊല്ലാന്‍ ശ്രീരാമന് വരനെ കൊന്നതിനേക്കാള്‍ പാടുപെടേണ്ടിവന്നു.

ഇനി പ്രധാനമായി ഇന്ദ്രജിത്തും രാവണനുമാണ് ബാക്കിയുള്ളത്. രാവണന്‍തന്നെ പുറപ്പെട്ടപ്പോള്‍ ഇന്ദ്രജിത് തന്നെയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുമ്പ് രണ്ടുപ്രാവശ്യം തങ്ങളെ മോഹിപ്പിച്ച് വീഴ്‌ത്തിയ ആളായതിനാല്‍ വാനരസൈന്യവും രാമലക്ഷ്മണന്മാരും ജാഗരൂകരായിരുന്നു. ശ്രീരാമന്റെ ഹൃദയം തകര്‍ക്കുന്ന ഒരു ചതിപ്രയോഗമായിരുന്നു മായാസീതയെ കൊന്നത്. ഇത് ഇന്നും പ്രയോഗിക്കപ്പെടുന്ന ഒരു യുദ്ധതന്ത്രമാണ്. ഇന്ദ്രജിത് വില്ലാളിയും തന്ത്രശാലിയുമായിരുന്നെന്ന് പറയുകയാണ് കവി ഇവിടെ.

ചിലരെ ബന്ദികളാക്കി മറുവശത്തിനെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കലും ചിലരെ വധിച്ചെന്നു പ്രചരിപ്പിച്ച് മനോബലം തകര്‍ക്കലും യുദ്ധത്തില്‍ സാധാരണയാണ്. ഇപ്രകാരംതന്നെയൊരു ശ്രദ്ധതിരിക്കല്‍ തന്ത്രമായിരുന്നു ഇന്ദ്രജിത് മായാസീതയെ വധിക്കലെന്ന മായാദൃശ്യംകൊണ്ട് ഉദ്ദേശിച്ചത്. അയാളതില്‍ നൂറുശതമാനം വിജയിക്കുകയുംചെയ്തു. ശ്രീരാമന്‍, ഹനുമാന്‍ മുതലായ എല്ലാവരും അതു സത്യമാണെന്ന് കരുതി മനോബലം നശിച്ചവരായിത്തീര്‍ന്നു.

ഒരിക്കലും യുദ്ധത്തില്‍ തോല്‍ക്കയോ പിന്‍വാങ്ങുകയോ ചെയ്യാത്ത ഹനുമാനെപ്പോലെയും ജാംബവാനെപ്പോലെയുള്ളമുവര്‍ പോലും പിന്നോട്ടുമാറി രാമന്റെ അടുത്തെത്തി. ഏത് യുദ്ധത്തിനും ഒരു തക്കകാരണവും ഒര വ്യക്തമായ ശത്രുവും വേണം. ശത്രുതക്കു കാരണമെന്തെല്ല കാരണംകൊണ്ടുദ്ദേശിക്കുന്നത്. നേടാനുള്ളത് എന്തെന്ന ഒരു നല്ല കാരണം വേണം. ഇവിടെ സീതയെ തിരിച്ചെടുക്കുക എന്ന സ്പഷ്ടമായ ഒരു ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഉള്ള മനോബലം അതു നഷ്ടമായപ്പോള്‍ കാണുന്നില്ല. ഈ യുദ്ധമനോശാസ്ത്രത്തെ സ്പഷ്ടമാക്കുകയാണ് മഹാകവി ഇവിടെ.

ഭാരതചരിത്രം പരിശോധിച്ചാലും കാണാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പുറമേനിന്ന് വന്ന ശത്രുക്കളെ തിരിച്ചറിഞ്ഞ് ഇല്ലായ്‌മ ചെയ്ത നമ്മുടെ പൂര്‍വ്വികര്‍ക്ക് അതേ ശത്രുക്കള്‍ ഇവിടെ ദീര്‍ഘകാലം തങ്ങിയപ്പോള്‍ അവരോടു ശത്രുത ഇല്ലാതായിത്തുടങ്ങി. അപൂര്‍വ്വം ചിലര്‍ മാത്രമേ മുഗളരെ ശത്രുക്കളായി കണ്ടുള്ളൂ. ചില ശക-ഹൂണ രാജാക്കന്മാരെ ഭാരതീയ രാജാക്കന്മാരായാണ് വര്‍ണ്ണിക്കുന്നത്. മുഗളരെയും അങ്ങനെതന്നെ. ശത്രുമാത്രഭേദവും ശത്രുവിന്റെ ചതിയും നയങ്ങളും തിരിച്ചറിയാനാവാത്ത ഇതേ അവസ്ഥയിലായി കുറച്ചുനേരത്തേക്കെങ്കിലും രാമസൈന്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.