Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കബന്ധന്റെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:12 pm IST
in Samskriti

ജടായുവിനെ സംസ്‌കരിച്ചശേഷം രാമലക്ഷ്മണന്മാര്‍ ദക്ഷിണദേശത്തേക്കുയാത്രയായി. പക്ഷീന്ദ്രനില്‍നിന്നു ലഭിച്ച സൂചനകള്‍ അവര്‍ക്കു വിലപ്പെട്ടതായിരുന്നു. എങ്കിലും ഇടതിങ്ങിയ വനത്തിലൂടെ എത്രദൂരം പോകണമെന്നതിനു ഒരു നിശ്ചയവുമില്ല.

കുറേ ദൂരം ചെന്നപ്പോള്‍ അവര്‍ വലിയ ഗുഹക്കരികില്‍ മൃഗങ്ങളെ ഭക്ഷിച്ചിരുന്ന ഒരു ഭയങ്കരിയെ കണ്ടു. രാക്ഷസിയായ അവര്‍ ഓടിവന്ന് മുന്നില്‍ നടന്നിരുന്ന ലക്ഷ്മണനെ കെട്ടിപ്പിടിച്ചു.” വരൂ പ്രിയപ്പെട്ടവനെ ! നമുക്കുരമിക്കാം.                എന്റെപേര്‍ അയോമുഖിഎന്നാണ്. ഈ പര്‍വതങ്ങളിലും പുഴയോരങ്ങളിലും ദീര്‍ഘകാലം നമുക്കു രമിച്ചു ജീവിക്കാം.”

കുതറിമാറിയ ലക്ഷ്മണന്‍ കുപിതനായി വാളടുക്കലും  ആ രാക്ഷസിയുടെ  ചെവികളും മൂക്കും മുലകളും അരിഞ്ഞു വീഴ്്ത്തലും ഉടനെ കഴിഞ്ഞു!  നിലവിളിച്ചുകൊണ്ടു  രാക്ഷസിഓടിപ്പോവുകയും ചെയ്തു!

എഴുത്തച്ഛന്റെ രാമായണത്തില്‍ ഇങ്ങനെ ഒരുകാര്യം സൂചിപ്പിക്കുന്നതേയില്ല. സംഭവം വളരെ ചെറുതാണ്. സമ്മതിച്ചു, എങ്കിലും അതിന്റെ പ്രസക്തി ചെറുതല്ല. നേരത്തെ ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരോടു പറഞ്ഞ നിര്‍ലജ്ജമായ അതേ വാക്കുകളാണ് അയോമുഖിയും ആവര്‍ത്തിക്കുന്നത്.- രാക്ഷസീയ കാമം തന്നെ.

ലക്ഷ്്മണന്‍ പക്ഷെ, തന്നെ സ്വാധീനിക്കാന്‍ വന്ന അയോമുഖിഎന്ന കാമരൂപിണിയോടു തമാശകള്‍ക്കൊന്നും നിന്നില്ല. അല്പവും ദയ കാട്ടിയില്ല. രാക്ഷസിയുടെ ചെവിയും മൂക്കും മാത്രമല്ല മുലകളും അരിഞ്ഞു വീഴ്‌ത്തി. ആ ‘ഇടപാടു’ തീര്‍ത്തു! തന്റെ കാര്യം തീരുമാനിക്കാന്‍  താന്‍മതി എന്ന താന്‍ പോരിമയല്ലേ ലക്ഷ്മണന്‍ കാട്ടിയത്? കാമാര്‍ത്ഥിയായിവന്നവളെ ജ്യേഷ്ഠന്റെ  അടുക്കലേയ്‌ക്ക് അയച്ചില്ല, അഭിപ്രായം ചോദിച്ചില്ല, ആജ്ഞക്കുവേണ്ടി  കാത്തുനിന്നുമില്ലല്ലോ. ലക്ഷ്മണന്റെ സ്വഭാവത്തില്‍ ഇതുശ്രേഷ്ഠതചാര്‍ത്തുന്നതായി തോന്നുന്നു.

രാമലക്ഷ്മണന്മാര്‍ വീണ്ടും നടക്കുകയായി. കാടിന്റെ നിബിഡത വര്‍ദ്ധിച്ചുവന്നു. പെട്ടെന്നുമരങ്ങള്‍ ആടിയുലഞ്ഞു. ഭയപ്പെടുത്തുന്നശബ്ദവും കേട്ടു.  മൃഗങ്ങള്‍ തലങ്ങും വിലങ്ങുംഓടി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുനില്‍ക്കേശക്തമായ രണ്ടു കരങ്ങളില്‍ അകപ്പെട്ടു കഴിഞ്ഞു രാമലക്ഷ്മണന്മാര്‍!

നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു; തലയില്ലാത്ത ഒരു ഭീകരസത്വത്തിന്റെ കൈകളിലാണ്! ഒറ്റക്കണ്ണും വലിയ വായും വയറുമുള്ള ആസത്വത്തിനെ എങ്ങനെയാണ് നേരിടുക? വില്ലെടുക്കാനോ ശരം തൊടുക്കാനോ കഴിയാത്ത അവസ്ഥഎങ്കിലും അവര്‍ ഒരു വിധം വാള്‍ വലിച്ചൂരി ആ ഭീകരന്റെ കരങ്ങള്‍ രണ്ടും ഒരേസമയം ഛേദിക്കുകയും താഴേക്കു ചാടുകയുംചെയ്തു.

”നമ്മുടെ കഥകഴിഞ്ഞതു തന്നെ എന്നായിരുന്നുതൊട്ടുമുമ്പ്  രാമന്‍ സങ്കടത്തോടെ, നിരാശയോടെ ലക്ഷ്മണനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആര്‍ത്തനാദം പുറപ്പെടുവിച്ചും  ദീനനായും രാക്ഷസന്‍ ചോദിക്കുന്നു:”എന്റെ കൈകളറുത്ത വീരന്മാരായ നിങ്ങള്‍ ആരാണ്? ദയവായി പറയൂ. ദശരഥ പുത്രനായ രാമലക്ഷ്മണന്മാര്‍ തന്നെയോ?”

”അതേ” എന്ന ലക്ഷ്മണന്റെ മറുപടികേള്‍ക്കേ രാക്ഷസന്റെ നെഞ്ചത്തെ ഒറ്റക്കണ്ണ് സന്തോഷാശ്രുക്കളാല്‍ നിറഞ്ഞു. അവന്‍ പിന്നെ തന്റെ ജന്മവൃത്താന്തം വിവരിക്കുകയായി.

”എന്റെ മഹാഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍! അനേക വര്‍ഷങ്ങളായി ഞാന്‍ കാത്തിരിക്കയാണ് നിങ്ങളെ. കബന്ധന്‍ എന്നാണ്എന്റെ ഇപ്പോഴത്തെപ്പേര്. പണ്ട് സുന്ദരനായ ഗന്ധര്‍വരാജാവായിരുന്നു.

ബ്രഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ പലതും നേടിയിട്ടുണ്ട്. ആരാലും വധിക്കപ്പെടരുത് എന്നായിരുന്നു എന്റെ അതിലെ ഒരു വരം.അഹങ്കാരിയാവാന്‍ മറ്റെന്തു വേണം? യൗവ്വനോന്മാദത്തേടെ സ്ത്രീകളുമായി രമിച്ചുനടന്നു. ദുഷ്പ്രവൃര്‍ത്തികള്‍ക്കൊന്നും മടിച്ചില്ല.അക്കൂട്ടത്തില്‍ അഷ്‌ട്രാവക്രമുനിയെ പരിഹസിച്ചത് വലിയ വിനയായി. അദ്ദേഹം ശപിച്ചു.”രാക്ഷസനായി കാട്ടില്‍ അലയൂ” എന്ന്!

തെറ്റുമനസ്സിലാക്കിയ ഞാന്‍ ഉടനെ മുനിയോടു മാപ്പുപറയുകയും ശാപമോക്ഷം ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ വിഷ്ണുവിന്റെയും അനന്തന്റെയും അവതാരമായി ത്രേതായുഗത്തില്‍ രാമലക്ഷ്മണന്മാര്‍ വരുമെന്നും അവര്‍ നിന്റെ കരങ്ങള്‍ അറുക്കുമ്പോള്‍ നിനക്കു പൂര്‍വരൂപം ലഭിക്കുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. ആദിവസം ഇതാ സമാഗതമായിരിക്കുന്നു. എനിക്കു സന്തോഷമായി. കൂട്ടത്തില്‍ ഈ വിചിത്രരൂപം കിട്ടിയത് എങ്ങനെ എന്ന കഥകൂടി പറയാം.

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.