Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ ഭ്രാതൃസ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 08:56 pm IST
inSamskriti

രാമനു ചേര്‍ന്ന അനുജനാണ് താനെന്നു ഭരതനു  തെളിയിക്കാനായത് ശ്രീരാമന്റെ  അസാന്നിദ്ധ്യത്തിലാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ഉടനെ അമ്മയെ തള്ളിപ്പറഞ്ഞ ഭരതന്‍ നേരേ ചെന്നു കൗസല്യയുടെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുന്നു. രാമനേയും സീതയേയും പിരിഞ്ഞ ദുഃഖമല്ലാതെ കൗസല്യക്കു സംശയമൊന്നുമില്ല.പിതാവിന്റെ അന്തിമസംസ്‌കാരം  നിര്‍വ്വഹിച്ചശേഷം ഗുരുവിന്റെ ആഗ്രഹപ്രകാരം അഭിഷേകത്തിന്നല്ല രാമനെ കൂട്ടിക്കൊണ്ടുവരുവാനാണ് ഭരതന്‍  പുറപ്പെട്ടത്.

തന്റെ പെരുമാറ്റത്താല്‍ ഒരുദിവസംകൊണ്ടുതന്നെ  ഭരതന്‍ തന്റെ ജ്യേഷ്ഠ സഹോദരനോടുള്ളകൂറ്  അയോദ്ധ്യാനിവാസികള്‍ക്കും  സേനക്കും സ്പഷ്ടമാക്കിക്കൊടുത്തു. ഇതുമൂലം കൊട്ടാരത്തിലും ജനങ്ങളിലും ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം നീക്കാനായത് ഒരു ചെറിയ നേട്ടമല്ലല്ലോ? രാജാവാകാന്‍ എല്ലാവിധയോഗ്യതകളും തനിക്കുണ്ടെന്ന് വാസ്തവത്തില്‍ ഭരതന്‍ തെളിയിച്ചത് രാജ്യഭരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിലൂടെയാണ്.

ഇതിലൂടെ ഭ്രാതൃധര്‍മ്മം എന്തെന്ന് ഭരതന്‍ സ്വന്തം ഉദാഹരണത്തിലൂടെ എന്നന്നേക്കുമായി ഭാരതത്തില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തു.  പലപ്പോഴും ഉയര്‍ന്ന ആളാവാന്‍ കഴിയും, രണ്ടാമനായിനിന്ന്

സ്പഷ്ടമായ വ്യക്തിത്വത്തോടെ, എന്നാല്‍ പൂര്‍ണ്ണ വിധേയത്വത്തോടെ നില്‍ക്കാന്‍ സാധിച്ചവര്‍ ഏറെയുണ്ടാവില്ല. ജ്യേഷ്ഠന്നര്‍ഹിച്ചത് തനിക്ക് വഴിവിട്ടരീതിയില്‍ വേണ്ടന്ന ഉറച്ചതീരുമാനം എല്ലാ വശങ്ങളും ചിന്തിക്കാനും സ്പഷ്ടതീരുമാനം എടുക്കാനും കഴിയുന്നവര്‍ക്കേ എടുക്കാനാവൂ മറ്റാരാണെങ്കിലും  അത്തരം സന്ദര്‍ഭങ്ങളില്‍ കാല്‍വഴുതിപ്പോവാന്‍ ഇടയുണ്ട്.

സേനാസമേതം വരുന്ന ഭരതന്റെ ഉദ്ദേശ്യം എന്താവാമെന്ന് ലക്ഷ്മണനും ഗുഹനും സംശയം തോന്നുന്നു.എന്നാല്‍ രാമനു ശങ്കയില്ല. ഭരതന്‍ വിവരം അറിഞ്ഞാല്‍   തന്നെ  കൂട്ടിക്കൊണ്ടുപോകാന്‍  വരുമെന്നു രാമനുള്ളില്‍ തീര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ താന്‍ പോവില്ലന്നു രാമനു അത്രതന്നെ തീര്‍ച്ചയുണ്ടായിരുന്നു. ഭരതന്‍ രഘു വംശത്തിന്റെ കീര്‍ത്തി നിലനിര്‍ത്തും വിധം  ഭരണം നടത്താന്‍ കെല്‍പ്പുള്ളയാളാണെന്നുംശ്രീരാമന് അറിയാമായിരുന്നു.എന്നാല്‍ അന്യായരീതിയില്‍ ഭരണം സ്വീകരിക്കാന്‍ ഭരതനാവില്ലെന്നും ശ്രീരാമന്‍ കരുതിയിരുന്നു.

ഭരതനാവട്ടെ അച്ഛന്‍ കഴിഞ്ഞാലോ തത്തുല്യനായോ  രാമനെ കണ്ടിരുന്നു.ജ്യേഷ്ഠ ഭ്രാതാ പിതൃസമാന: എന്നതു ഭരതനു സ്വാഭാവികമായ കാര്യമായിരുന്നു.അതിനാല്‍ തന്റെ കഴിവുകളെല്ലാം ശ്രീരാമന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കാന്‍ ഭരതന് ഏതുമേ മടിയില്ലായിരുന്നു.ഇക്കാര്യത്തില്‍ ഭരതന്‍ ലക്ഷ്മണനെ കടത്തിവെട്ടുന്നുണ്ട്.

ശ്രീരാമന്റെസ്വാഭാവിക ഉന്നത വ്യക്തിത്വത്തിന്റെ സിന്നിധ്യത്തില്‍ സമര്‍പ്പണ ഭാവമുളവാകുക(അസൂയയില്ലാത്തവര്‍ക്ക്) സ്വാഭാവികമാണ്.എന്നാല്‍ അസാന്നിദ്ധ്യത്തിലും അതേഭാവം നിലനിര്‍ത്താന്‍ വിഷമമാണ്. ഭരതന്‍ സൗമിത്രിക്കും മീതെയാണ് സഹോദരസ്‌നേഹത്തിലെന്നാണ് ഭരദ്വാജ ഋഷി പറയുന്നത്.

പതിനാലല്ല ഇരുപത്തിനാലുവര്‍ഷം താന്‍വനത്തില്‍ രാക്ഷസന്മാരെവേട്ടയാടിയാലും ഭരതല്‍ ഒരു ദിവസം പോലും സ്വയംരാജാവായി കരുതുകയില്ലെന്നും രാമനു വിശ്വാസമുണ്ടായിരുന്നു.അതാണല്ലോ പതിനാലു വര്‍ഷം തികഞ്ഞ അന്നു താന്‍ തിരിച്ചെത്തിയില്ലെങ്കില്‍  ഭരതന്‍ ചിതയില്‍ ചാടുമെന്നകാര്യം ഓര്‍ത്ത് തിടുക്കത്തില്‍ ലങ്കയില്‍നിന്ന് അയോദ്ധ്യയിലേക്ക്  തിരിച്ചത്.

ഭ്രാതൃ ധര്‍മ്മംവളരെ ദുര്‍ലഭമാണ്. പരസ്പര വിശ്വാസവും സ്‌നേഹവും കൂറും നിലനിര്‍ത്തുന്നത് ഒരിക്കലും സഹോദരന്മാര്‍ക്ക് എളുപ്പമായിരുന്നില്ല.ഭ്രാതൃധര്‍മ്മത്തിന്റെ ദീപസ്തംഭമാണ് ഭരതന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.