Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടുതല്‍ ഉയരങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

സ്വാമിജിയുടെ മനസ്സില്‍ ഏറെക്കാലമായി ഉണ്ടായിരുന്ന അനുപമമായ ഒരു സ്വപ്നം… യുവജനങ്ങള്‍ക്ക് ആദ്ധ്യാത്മികകാര്യങ്ങള്‍ പഠിക്കുവാനും പരിശീലിക്കുവാനുമായി ഒരു സ്ഥാപനം സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍അവിരാമം തുടര്‍ന്നുകൊണ്ടുപോകാനായി സ്വയം മുന്നോട്ടുവരുന്ന ഹിന്ദു മിഷനറിമാരുടെ ഒരു സംഘം 1963 മേയ് 11-ാം തീയതി ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ചിന്മയാനന്ദസ്വാമി സാന്ദീപനി സാധനാലയ എന്നപേരില്‍ ഒരു വേദാന്ത സര്‍വ്വകലാശാല മുംബൈ നഗരത്തില്‍ സ്ഥാപിച്ചു.

സ്വാമിജി ശ്രീകൃഷ്ണഭഗവാന്റെ ഗുരുവായിരുന്ന സാന്ദീപനി മഹര്‍ഷിയുടെ പേരാണ് തന്റെ സര്‍വകലാശാലയ്‌ക്കായി തെരഞ്ഞെടുത്തത്. ഗീതാചാര്യനായ ശ്രീകൃഷ്ണന്റെ കാലടികളെ പിന്‍തുടരാന്‍ സര്‍വഥാ യോഗ്യരായ നിരവധി ആചാര്യന്‍മാര്‍ ആ സര്‍വ്വകലാശാലയില്‍നിന്നും പരിശീലനം നേടി പുറത്തുവരണം, ലോകമെമ്പാടും ആദ്ധ്യാത്മികവിദ്യ പ്രചരിപ്പിക്കണം. അതായിരുന്നു സ്വാമിജിയുടെ സങ്കല്‍പം.

ഗുരുകുല സമ്പ്രദായമാണ് സാന്ദീപനി സാധനാലയത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന ഒരു ആചാര്യനോടൊപ്പം താമസിക്കുന്നു. പഴയ സമ്പ്രദായപ്രകാരമാണ് ശിക്ഷണം… തികച്ചും സൗജന്യം, അവര്‍ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വിസ്തരിച്ചു പഠിക്കുന്നു. ധ്യാനപരിശീലനം നേടുന്നു. അനുബന്ധമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നു.

സനാതനധര്‍മ്മത്തിന്റെ ദീപശിഖയേന്തി നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തി നവ്യവും ധന്യവുമായ ഒരു പ്രകാശം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം ഒരു പ്രകാരം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം പാലിച്ചുകൊണ്ട് തികഞ്ഞ ആത്മനിയന്ത്രണത്തോടുകൂടിയുള്ള ജീവിതം. അതേസമയം പരസ്പരമുള്ള സ്‌നേഹത്താലും ശ്രദ്ധയാലും കറയറ്റ ഗുരുഭക്തിയാലും ചൈതന്യവത്തായ മനസ്സ്.

പതുക്കെ പതുക്കെ സ്വാമിജിയുടെ പുതിയ ആശ്രമം വളര്‍ന്നുെകാണ്ടിരുന്നു. അദ്ദേഹം അവിടെ ഒരു ക്ഷേത്രം പണിയിച്ചു. ജഗദീശ്വര ക്ഷേത്രം. ആശ്രമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. രാഷ്‌ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുവാനുള്ള പ്രചോദനവും അര്‍പ്പണബോധവുമുള്ള സ്ത്രീപുരുഷന്‍മാരെ വാര്‍ത്തെടുക്കുന്ന ആധുനികഗുരുകുലങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്.

ശാഖോപശാഖകളായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന വലിയൊരു വടവൃക്ഷമാണ് ഹിന്ദുമതം. അതിന്റെ എല്ലാ രീതികളെയും സമ്പ്രദായങ്ങളേയും ദര്‍ശനങ്ങളേയും ഏകോപിപ്പിച്ച് ഹിന്ദുമതത്തിനു പുതിയൊരു ഉണര്‍വ്വും ഉത്സാഹവും അര്‍ത്ഥവും നല്‍കുക. സ്വാമിജിയുടെ മനസ്സിലെ മറ്റൊരു ചിരകാലസ്വപ്നമായിരുന്നു അത്. അതിന്റെ സാക്ഷാത്ക്കാരത്തിനായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ശ്രമം. ഹിന്ദുമതത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി, ആ വിഷയത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അദ്ദേഹം ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു.

ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് ഹിന്ദുമതത്തിലെ വിഭിന്നമായ ശാഖോപശാഖകളെ പ്രതിനിധീകരിച്ചുകൊണ്ട് ആചാര്യന്‍മാര്‍ വന്നെത്തി. അവരുടെ കൂട്ടായ ആലോചനകളുടെ ഫലമായി, ഹിന്ദുമതത്തിന് കൂടുതല്‍ ഊര്‍ജ്ജസ്വലത പകരാന്‍വേണ്ട ആശയങ്ങള്‍ രൂപംകൊണ്ടു. പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സനാതനമൂല്യങ്ങള്‍ കാലാനുസൃതമായ വിധത്തില്‍ പ്രയോഗികമാക്കാന്‍വേണ്ട നടപടികളും എല്ലാവരുംകൂടി കൈക്കൊണ്ടു.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.