Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തേ്യാപചാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
inSamskriti

 

രാവിലെ സ്വാമിജിയുടെ ഭൗതികശരീരത്തിന് അവസാന ദീപാരാധന ചെയ്തു. ഗുരുദേവന്‍ ഇനി തങ്ങളോടൊപ്പമില്ല എന്ന് മനസ്സ് വിശ്വസിക്കാന്‍ വിസമ്മതിച്ചു നിന്ന നിമിഷങ്ങള്‍. ഭാവതീവ്രമായ ആ രംഗം എങ്ങിനെ വര്‍ണിക്കാന്‍! എന്നിട്ടും ആരാധകര്‍ സമചിത്തതയോടെ ഒതുങ്ങിനിന്നു. സ്വാമിജി പകര്‍ന്നുതന്ന ആദ്ധ്യാത്മികജ്ഞാനത്തിന്റെ ബലം! അവര്‍ സ്വാമിജിയുടെ കുടീരത്തിന്റെ പിന്‍വശത്തുള്ള ഉദ്യാനത്തിലേക്കു നീങ്ങി. തന്റെ അന്ത്യവിശ്രമസ്ഥാനമായി കാലേക്കൂട്ടിത്തന്നെ അദ്ദേഹം കണ്ടുവെച്ചിരുന്ന ഇടമാണിത്. ആ വിശാലമായ താഴ്‌വരയുടെ നടുവില്‍, പ്രകൃതിയുടെ വരദാനമായ ഹരിതസമൃദ്ധിക്കിടയില്‍, അപ്പുറത്തെ ഹിമാലയനിരകളുടെ അരികുപറ്റിനില്‍ക്കുന്ന ധവളഗിരി കുന്നുകളുടെ കാല്‍ച്ചുവട്ടില്‍, പ്രശാന്തസുന്ദരമായൊരിടം. ഇവിടെ പരമ്പരാഗതമായി സന്ന്യാസിമാര്‍ക്ക് വിധിച്ചിട്ടുള്ള ആചാരങ്ങള്‍ക്കനുസരിച്ച് സ്വാമിജിയുടെ ഭൗതികശരീരത്തെ സമാധിയിരുത്തി. അപ്പോള്‍ അവിടം വേദമേന്ത്രാച്ചാരണങ്ങള്‍ക്കൊണ്ട് മുഖരിതമായി. ആരാധകരും ശിഷ്യന്മാരും ആ മഹാത്മാവിന്റെ ശരീരക്ഷേത്രത്തിനുമുമ്പില്‍ അവസാന പ്രണാമങ്ങളര്‍പ്പിച്ചു.

സ്വാമി ചിന്മയാനന്ദന്റെ ഭൗതികശരീരം ഹിമാലയ സാനുക്കളില്‍ അന്ത്യവിശ്രമം കൊള്ളുന്നു; മുന്നിലുള്ള ദൈവികമായ ഹിമാലയ പര്‍വതനിരകളെ അഭിമുഖീകരിച്ചുകൊണ്ട്. ഇവിടെയായിരുന്നു തന്റെ ഗുരുവായ തപോവന സ്വാമികളുടെ വാസസ്ഥാനം. ഇവിടമാണ് തനിക്ക് ലോകസേവനത്തിന് പ്രചോദനം നല്‍കിയ ഗംഗാമാതാവിന്റെ ഉത്ഭവസ്ഥാനം.

ആ പുണ്യാത്മാവിന്റെ കരസ്പര്‍ശത്താല്‍,അവിടുത്തെ അമൃതവാണികളുടെ അക്ഷയ ചൈതന്യത്താല്‍ എത്രയെത്ര പേരുടെ ജീവിതമാണ് ആകെ മാറിമറിഞ്ഞത്! അവര്‍ക്കൊക്കെയും തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞുതീര്‍ക്കാനാവുന്നതാണോ? ഇന്ത്യക്കാരുടെ മനസ്സില്‍ ഗുരു എന്നാല്‍ അച്ഛനും അമ്മയുമാണ്, ബന്ധുവും മിത്രവുമാണ്; സനാതനമായ സത്യത്തിന്റെ സാക്ഷാത്കാരമാണ്.

ഏറ്റവും അമൂല്യമായ ധനമാണ്. ഗുരുനാഥന്റെ മനസ്സറിഞ്ഞ അനുഗ്രഹം. അതില്‍പരം മറ്റൊന്നും ഒരു ശിഷ്യനുനേടാനില്ല. സ്വാമിജിയുടെ വിയോഗത്തിലൂടെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും നഷ്ടപ്പെട്ടത് അവരുടെ ഗുരുദേവനെ മാത്രമല്ല ആത്മസുഹൃത്തിനെക്കൂടിയായിരുന്നു. എന്നിട്ടും അവര്‍ എപ്പോഴും അവിടുത്തെ വാക്കുകള്‍ ഓര്‍മിച്ചു. മരണം ശരീരത്തിനുമാത്രമുള്ളതാണ്. ഗുരുദേവന്‍ തന്റെ ഭൗതികശരീരം വിട്ട് പ്രപഞ്ചചേതനയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അദ്ദേഹം എപ്പോഴും നമ്മോടൊപ്പമുണ്ട; തെളിഞ്ഞുകാണുന്ന ഒരു നെയ്‌ത്തിരിയായി.

എന്റെ സമാധിക്കരികെനിന്ന് കണ്ണീര്‍പൊഴിക്കരുതേ.

അവിടെ ഞാനില്ല, ഞാന്‍ ഉറങ്ങുന്നുമില്ല.

ഒരായിരം കാറ്റലകളായി ഞാന്‍ വീശിക്കൊണ്ടിരിക്കുന്നു.

മഞ്ഞുപാളികളിലെ വൈഢൂര്യശോഭയാണു ഞാന്‍.

വിളഞ്ഞ കതിരിന് കാന്തിയേകുന്ന-

സൂര്യകിരണമാണു ഞാന്‍.

ശരത്കാലത്തെ ചാറ്റല്‍മഴയാണു ഞാന്‍.

പ്രഭാതത്തിന്റെ നിശ്ശബ്ദതയില്‍ ഉയര്‍ന്നു-

ചുറ്റിപ്പറക്കുന്ന പറവകളുടെ അന്തശ്ചോദനയാണു ഞാന്‍.

രാവില്‍ മിന്നുന്ന സൗമ്യ നക്ഷത്രമാണു ഞാന്‍.

എന്റെ സമാധിക്കരികെ നിന്ന് കണ്ണീര്‍ പൊഴിക്കരുതേ,

ഇല്ല ഞാന്‍ അവിടെ, മരിച്ചിട്ടുമില്ല ഞാന്‍.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.