Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുറിവുണക്കും മന്ദാരവും മുക്കുറ്റിയും വേപ്പുമെല്ലാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 05:18 pm IST
in Vicharam

എലി കടിച്ചാല്‍ ഉടന്‍ വേലിപ്പത്തിരി ഇല ഒരു കൈവീതം മൂന്നു ദിവസം കാലത്ത് കഴിക്കാനാണ് പഴമക്കാര്‍ പറയുന്നത്. കുറ്റിപ്പാണലിന്റെ വേര് പാലില്‍ അരച്ച് കഴിക്കുന്നതും പഞ്ചസാരയിട്ട് കാച്ചിയ പാലില്‍ നെന്മേനി വാക അരച്ചു കലക്കി കുടിക്കുന്നതും അതിനുള്ള മറ്റ് ചികിത്സകള്‍. പൂച്ചകടിച്ചാല്‍ ഉടന്‍ ആ ഭാഗത്തെ രക്തം ഞെക്കിക്കളഞ്ഞ് വയമ്പും ചുക്കും ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ മതി. കീരി കടിച്ചാല്‍ തകരയില അരച്ചു തേക്കാം. ചിലന്തിയാണെങ്കില്‍ തുളസിയില ചവച്ചു തിന്നാം.  തുളസിയില നീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും ചെയ്യാം. പക്ഷേ മനുഷ്യന്‍ കടിച്ചാല്‍ അമരിവേര് പാലില്‍ അരച്ചു കുടിക്കുകയോ വയമ്പ്, ചെറുചീര നീരില്‍ അരച്ചു കുടിക്കുകയുമാണത്രേ ചെയ്യേണ്ടത്.

വ്രണങ്ങള്‍ കരിഞ്ഞുണങ്ങാന്‍ നൂറുകണക്കിന് നാട്ടുവിധികളാണുള്ളത്. വെളുത്ത മന്ദാരത്തിന്റെ ഇല അരച്ച് പുരട്ടുക. മുക്കുറ്റിയില പിഴിഞ്ഞ് ഒഴിക്കുക, വേപ്പില അരച്ചു പുരട്ടുക, തെങ്ങിന്‍ പൂക്കുലയുടെ മുകള്‍ ഭാഗത്തെ പൊടിയെടുത്ത്മുറിവില്‍ വെച്ചു കെട്ടുക, ഉള്ളി അല്ലെങ്കില്‍ തുളസി ചതച്ച് വെച്ചുകെട്ടുക, മുറികൂട്ടിച്ചെടിയുടെ നീര് മുറിവില്‍ വീഴ്‌ത്തുക, അരയാലിന്റെ തൊലി ചതച്ച് പുരട്ടുക…എന്നിവ അവയില്‍ ചിലതുമാത്രം.

ആട്ടിന്‍പാല്‍ കാച്ചി ആറിയ ശേഷം പുളിയാറില പിഴിഞ്ഞൊഴിച്ച് ഉറയൊഴിച്ച തൈര് കടഞ്ഞ വെണ്ണ, തുണിയില്‍ പുരട്ടി വച്ചുകെട്ടുന്നതടക്കം വിശദമായ നാട്ടുചികിത്സകളും ഏറെ. കൈതപ്പൂവ് ചുട്ട ഭസ്മം വിതറിയാല്‍ പ്രമേഹരോഗികളുടെ ശരീരത്തിലെ വ്രണം പെട്ടന്നുണങ്ങുമെന്നും പറയുന്നു.

പഴമക്കാര്‍ തൊണ്ടയിലെ കിച്ച്-കിച്ച് അകറ്റിയത് ലോസിഞ്ചര്‍ മിഠായി നുണഞ്ഞല്ല – ആടലോടകത്തിന്റെ ഇല പൊടിച്ച് തേന്‍ ചേര്‍ത്ത് നുണഞ്ഞ് കഴിച്ചും തിപ്പലിയും പഞ്ചസാരയും പൊടിച്ചു ചേര്‍ത്തുകഴിച്ചുമാണവര്‍ കിച്ച്-കിച്ച് അകറ്റിയത്.  പശുവിന്‍ പാലില്‍ ഇരട്ടിമധുരം ചേര്‍ത്ത് കഴിച്ചും ബ്രഹ്മിനീരും തേനും ചേര്‍ത്ത് നുണഞ്ഞും അവര്‍ തൊണ്ടയിലെ കാറല്‍ മാറ്റി.

തൊണ്ടയില്‍ ചുണ്ണാമ്പ് പുരട്ടിയാല്‍ തൊണ്ട നൊമ്പരം കുറയുമെന്ന് മറ്റൊരു നാടന്‍ വിധി. തൊണ്ടക്കുഴിയില്‍ വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തേച്ച് പിടിപ്പിക്കുന്നതും തൊണ്ടവേദന കുറയാന്‍ ഉത്തമം. സ്വരമാധുര്യം വരുത്താനുമുണ്ട് നൂറ്-നൂറ് പൊടിക്കൈകള്‍… മാവിന്റെ  തളിരില നിത്യവും രാവിലെ ചവച്ചു കഴിക്കുക. തീക്കനിലില്‍ ചുട്ടെടുത്ത ഉള്ളി തിന്നുന്നതും വെളുത്തുള്ളി അല്ലി ചവച്ചിറക്കിയ ശേഷം പാല്‍ കുടിക്കുന്നതും ഉത്തമം തന്നെ.

വെള്ളം ശുദ്ധീകരിക്കാനും പഴമക്കാര്‍ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. മുരിങ്ങക്കായുടെ കുരു തൊലികളഞ്ഞ് അരച്ചു വെള്ളത്തിലേക്ക് അരിച്ചൊഴിച്ചാല്‍ മതി. വെള്ളം  നല്ലതുപോലെ ഇളക്കുകയും വേണം. മാലിന്യങ്ങള്‍ അല്‍പസമയത്തിനുള്ളില്‍തന്നെ അടിയുമത്രേ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.