Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:04 pm IST
in Thrissur

മുളംകുന്നത്തുകാവ്: ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മടക്കി അയച്ചു. ചികിത്സ നിഷേധിക്കപ്പെട്ട രോഗി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. പുല്ലഴി ലക്ഷ്മി മില്ലിന് സമീപം താമസിക്കുന്ന വേണു (52) ആണ് ചികിത്സയില്‍ ഉള്ളത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ഒളരി മദര്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും വിദഗ്‌ദ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ ഓക്‌സിജന്‍ കൊടുത്താണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാളെ പരിശോധിക്കുവാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ലേഡിഡോക്ടര്‍ തയ്യാറായില്ല.

രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രാഥമിക ചികിത്സ ഉടന്‍ നല്‍കണമെന്നും ആംബുലന്‍സില്‍ രോഗിയുടെ ഒപ്പമുണ്ടായിരുന്ന നേഴ്‌സുമാര്‍ പറഞ്ഞുവെങ്കിലും ഡോക്ടര്‍ ഇരിക്കുന്ന കസേരിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാതെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുകയാണ് ചെയ്തത്.

ആംബുലന്‍സില്‍ നിന്നും ഒരുവിധത്തില്‍ താഴെയിറക്കി അത്യാഹിത വിഭാഗത്തില്‍ കിടത്തിയതിനുശേഷം ആംബുലന്‍സില്‍ കൊണ്ടുവന്ന ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കം ചെയ്തപ്പോള്‍ രോഗിയുടെ നില കൂടുതല്‍ വഷളായി. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെ പരിശോധനക്കായി പറഞ്ഞുവിടുകയായിരുന്നു. പറഞ്ഞുവിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നുപോലും അറിയില്ലായിരുന്നു. രോഗിയുടെ പള്‍സ്‌പോലും പരിശോധിക്കാതെ അന്തംവിട്ട് നില്‍ക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളോട് രോഗിയുടെ കൂടെവന്ന ബന്ധുക്കളും മറ്റുള്ളവരും ക്ഷുഭിതരായി.

രോഗിയുടെ നില വഷളായിട്ടും മുതിര്‍ന്ന ഡോക്ടര്‍ തിരിഞ്ഞുനോക്കുകയോ പ്രാഥമിക ചികിത്സപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച ബന്ധുക്കള്‍ ബഹളം വെക്കുകയും രോഗിയെ തിരികെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ ആറ് വെന്റിലേറ്ററുകളാണ് ഉള്ളത് ഇവയില്‍ ഒഴിവ് ഇല്ലാത്തത്‌കൊണ്ടാണ് രോഗിയെ സ്വീകരിക്കുവാന്‍ തടസ്സമായതെന്നും പറയുന്നു.

വെന്റിലേറ്റര്‍ സൗകര്യം ഇല്ലെങ്കില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കെങ്കിലും മാറ്റാമായിരുന്നുവെന്നാണ് നാട്ടുകാര്‍ രോഗിയുടെ അവസ്ഥകണ്ട് പറഞ്ഞത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളോട് കാട്ടുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.