Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തമ്മില്‍ത്തല്ലും തൊഴുത്തില്‍കുത്തുമായി യുഡിഎഫ് ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:35 pm IST
in Kollam

കൊട്ടാരക്കര: യുഡിഎഫ് മേഖലാ ജാഥ കൊടിക്കുന്നില്‍ വിഭാഗം ഹൈജാക്ക് ചെയ്തു. വേദിയില്‍ കസേരകളി. ഔദ്യോഗിക ചെയര്‍മാനെ വേദിക്ക് പുറത്താക്കി കൊടിക്കുന്നില്‍ നോമിനി അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു.

ഇന്നലെ കൊട്ടാരക്കരയില്‍ എത്തിയ ജാഥയിലാണ് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായത്. യുഡിഎഫ് നേതാക്കളെ മൂകസാക്ഷിയാക്കിയായിരുന്നു നാടകങ്ങള്‍. കൊട്ടാരക്കര പുലമണില്‍ ഇന്നലെ ജാഥ എത്തുന്നതിന് മുന്‍പ് തന്നെ നേതാക്കള്‍ പ്രസംഗം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ ഐ വിഭാഗത്തിന്റെ നേതാക്കള്‍ വേദിയിലേക്ക് കയറുന്നത് തടുക്കാന്‍ കൊടിക്കുന്നിലിന്റ സന്തത സഹചാരികള്‍ വേദിക്ക് ചുറ്റും നിരന്നിരുന്നു.

നേതൃത്വത്തിന്റ നിര്‍ദ്ദേശം അനുസരിച്ച് ഐ വിഭാഗവും സ്വീകിരിക്കാന്‍ എത്തിയിരുന്നെങ്കിലും കൊടിക്കുന്നില്‍ വിഭാഗം ഇവരെ വേദിയില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. കസേരകള്‍ പോലും മാറ്റിവെച്ച് നേതാക്കള്‍ എത്തുന്ന മുറക്കാണ് നല്‍കിയത്. ഇതിനിടയില്‍ വേദിയില്‍ കയറിപ്പറ്റിയ കെപിസിസി സെക്രട്ടറി രതികുമാറിന് ഒരു കേസരകിട്ടി. ജില്ലയിലെ ഐ വിഭാഗം നേതാവായ എന്‍. ജയചന്ദ്രനെ വേദിയില്‍ ഇരിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചു. വേദിയില്‍ എത്തി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന കൊടിക്കുന്നില്‍ നോമിനി കസേര എടുത്ത് മാറ്റി. ഇളിഭ്യരായ നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കസേര നല്‍കിയില്ല.

മറ്റൊരു കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയെങ്കിലും ജാഥ എത്തിയപ്പോള്‍ എഴുന്നേറ്റ ഉടന്‍ കസേര എടുത്തുമാറ്റി. ഇതോടെ രതികുമാറും ജയചന്ദ്രനും വേദിവിട്ട് പുറത്ത് പോയി. കൊട്ടാരക്കരയിലെ തര്‍ക്കം കാരണം ജാഥയുടെ അധ്യക്ഷനാക്കാന്‍ ഡിസിസി പ്രസിഡന്റിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനും തയ്യാറാകാതെ കൊടിക്കുന്നില്‍ പ്രഖ്യാപിച്ച ആളിനെ അധ്യക്ഷനാക്കി. പ്രേമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയം കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല.

യുഡിഎഫ് ചെയര്‍മാനായി കൊട്ടാരക്കരയില്‍ ഐ വിഭാഗക്കാരനായ ശങ്കരപ്പിള്ളയെ ആയിരുന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. കൊടിക്കുന്നില്‍ പക്ഷം ഇതിന് തയ്യാറാകാതെ ബേബി പടിഞ്ഞാറ്റിന്‍കരയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ സംഘര്‍ഷത്തിന്റ വക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

രണ്ട് പേരും പ്രത്യേക യോഗങ്ങള്‍ കൂടി ജാഥയെ സ്വീകരിച്ചാന്‍ തീരുമാനിച്ചതോടെ സ്വീകരണം തന്നെ അനിശ്ചിതത്വത്തിലായിരുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ കെപിസിസി ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയത്. അതും പരസ്യമായി ലംഘിക്കപ്പെട്ടതോടെ വരുംനാളുകളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. വി.ഡി. സതീശനെതിരെയുള്ള കൊടിക്കുന്നിലിന്റ പ്രസ്താവനയായിരുന്നു ഏറെ നാളായി കനല്‍ മൂടിയിരുന്ന തര്‍ക്കം വെളിയില്‍ വരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.