Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തമ്മില്‍ത്തല്ലും തൊഴുത്തില്‍കുത്തുമായി യുഡിഎഫ് ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:35 pm IST
in Kollam

കൊട്ടാരക്കര: യുഡിഎഫ് മേഖലാ ജാഥ കൊടിക്കുന്നില്‍ വിഭാഗം ഹൈജാക്ക് ചെയ്തു. വേദിയില്‍ കസേരകളി. ഔദ്യോഗിക ചെയര്‍മാനെ വേദിക്ക് പുറത്താക്കി കൊടിക്കുന്നില്‍ നോമിനി അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു.

ഇന്നലെ കൊട്ടാരക്കരയില്‍ എത്തിയ ജാഥയിലാണ് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായത്. യുഡിഎഫ് നേതാക്കളെ മൂകസാക്ഷിയാക്കിയായിരുന്നു നാടകങ്ങള്‍. കൊട്ടാരക്കര പുലമണില്‍ ഇന്നലെ ജാഥ എത്തുന്നതിന് മുന്‍പ് തന്നെ നേതാക്കള്‍ പ്രസംഗം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ ഐ വിഭാഗത്തിന്റെ നേതാക്കള്‍ വേദിയിലേക്ക് കയറുന്നത് തടുക്കാന്‍ കൊടിക്കുന്നിലിന്റ സന്തത സഹചാരികള്‍ വേദിക്ക് ചുറ്റും നിരന്നിരുന്നു.

നേതൃത്വത്തിന്റ നിര്‍ദ്ദേശം അനുസരിച്ച് ഐ വിഭാഗവും സ്വീകിരിക്കാന്‍ എത്തിയിരുന്നെങ്കിലും കൊടിക്കുന്നില്‍ വിഭാഗം ഇവരെ വേദിയില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. കസേരകള്‍ പോലും മാറ്റിവെച്ച് നേതാക്കള്‍ എത്തുന്ന മുറക്കാണ് നല്‍കിയത്. ഇതിനിടയില്‍ വേദിയില്‍ കയറിപ്പറ്റിയ കെപിസിസി സെക്രട്ടറി രതികുമാറിന് ഒരു കേസരകിട്ടി. ജില്ലയിലെ ഐ വിഭാഗം നേതാവായ എന്‍. ജയചന്ദ്രനെ വേദിയില്‍ ഇരിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചു. വേദിയില്‍ എത്തി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന കൊടിക്കുന്നില്‍ നോമിനി കസേര എടുത്ത് മാറ്റി. ഇളിഭ്യരായ നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കസേര നല്‍കിയില്ല.

മറ്റൊരു കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയെങ്കിലും ജാഥ എത്തിയപ്പോള്‍ എഴുന്നേറ്റ ഉടന്‍ കസേര എടുത്തുമാറ്റി. ഇതോടെ രതികുമാറും ജയചന്ദ്രനും വേദിവിട്ട് പുറത്ത് പോയി. കൊട്ടാരക്കരയിലെ തര്‍ക്കം കാരണം ജാഥയുടെ അധ്യക്ഷനാക്കാന്‍ ഡിസിസി പ്രസിഡന്റിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനും തയ്യാറാകാതെ കൊടിക്കുന്നില്‍ പ്രഖ്യാപിച്ച ആളിനെ അധ്യക്ഷനാക്കി. പ്രേമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയം കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല.

യുഡിഎഫ് ചെയര്‍മാനായി കൊട്ടാരക്കരയില്‍ ഐ വിഭാഗക്കാരനായ ശങ്കരപ്പിള്ളയെ ആയിരുന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. കൊടിക്കുന്നില്‍ പക്ഷം ഇതിന് തയ്യാറാകാതെ ബേബി പടിഞ്ഞാറ്റിന്‍കരയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ സംഘര്‍ഷത്തിന്റ വക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

രണ്ട് പേരും പ്രത്യേക യോഗങ്ങള്‍ കൂടി ജാഥയെ സ്വീകരിച്ചാന്‍ തീരുമാനിച്ചതോടെ സ്വീകരണം തന്നെ അനിശ്ചിതത്വത്തിലായിരുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ കെപിസിസി ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയത്. അതും പരസ്യമായി ലംഘിക്കപ്പെട്ടതോടെ വരുംനാളുകളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. വി.ഡി. സതീശനെതിരെയുള്ള കൊടിക്കുന്നിലിന്റ പ്രസ്താവനയായിരുന്നു ഏറെ നാളായി കനല്‍ മൂടിയിരുന്ന തര്‍ക്കം വെളിയില്‍ വരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.