Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമരാജ്യത്തെക്കുറിച്ചുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 09:19 pm IST
in Samskriti

തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ ‘രാമരാജ്യം’ എങ്ങനെയായിരുന്നു എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. രഘുവംശത്തില്‍ മറ്റനേകം രാജാക്കന്മാരുണ്ടായിരുന്നെങ്കിലും രാമരാജ്യം തന്നെയായിരുന്നു പുകള്‍പെറ്റത്.

”നിശ്ശേഷസൗഖ്യം വരുത്തി പ്രജകള്‍ക്ക്

വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍

വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു

വ്യാധി ഭയവുമൊരുത്തര്‍ക്കുമില്ലല്ലോ

സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും

ദസ്യുഭയവുമൊരേടത്തുമില്ലല്ലോ

ബാലമരണമകപ്പെടുമാറില്ല

കാലേ വര്‍ഷിയ്‌ക്കുമല്ലോ ഘനങ്ങളും

വര്‍ണ്ണാശ്രമങ്ങള്‍ തനിയ്‌ക്കുതനിയ്‌ക്കുള്ള

തൊന്നുമിളക്കംവരുത്തുകില്ലാരുമേ

എല്ലാവനുമുണ്ടനുകമ്പമാനസേ

നല്ലതൊഴിഞ്ഞൊരുചിന്തയില്ലാര്‍ക്കുമേ

നോക്കുമാറില്ലാരുമേ പരദാരങ്ങള്‍

ഓര്‍ക്കയുമില്ല പരദ്രവ്യമാരുമേ

ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ട്

നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ…”

”പ്രജകള്‍ക്ക് വളരെ സൗഖ്യമായിരുന്നു. വനിതമാര്‍ക്ക് വൈധവ്യ ദുഃഖമുണ്ടായിരുന്നില്ല. ആര്‍ക്കും രോഗങ്ങളെക്കുറിച്ച് ഭയമുണ്ടായിരുന്നില്ല. ഭൂമി സസ്യലതാദികളാല്‍ സമ്പൂര്‍ണ്ണം. പ്രജകള്‍ക്ക് തസ്‌കരഭയമുണ്ടായിരുന്നില്ല. ബാലമരണങ്ങള്‍ കേട്ടിട്ടേയില്ല. യഥാസമയം മഴപെയ്തിരിക്കും. ഓരോരുത്തരും അവരവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജോലികള്‍ യഥാസമയം ചെയ്തുതീര്‍ക്കും. എല്ലാവര്‍ക്കും മനസ്സില്‍ അനുകമ്പയുണ്ട്. അന്യരുടെ ഭാര്യമാരേയോ, സമ്പത്തോ ആരും മോഹിക്കാറില്ല. ആരും പരസ്പരം നിന്ദിക്കാറുമില്ല” – ഇതാണ് സാരാംശം.

ഇന്നുള്ളവര്‍ക്കാര്‍ക്കെങ്കിലും ”രാമരാജ്യം” എന്ന് പറയുന്നത് പരമപുച്ഛമാണെങ്കില്‍ ‘സദ്ഭരണം’ എന്ന വാക്കുപയോഗിച്ച് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കട്ടെ.

ഇന്ന് പ്രജകളുടെ സൗഖ്യത്തേക്കാള്‍ സ്വന്തം സൗഖ്യം നോക്കുന്നവരല്ലേ പ്രജാപതികളിലേറെയും. രാമരാജ്യത്തില്‍ യുദ്ധങ്ങളും അകാലമരണങ്ങളുമുണ്ടായിരുന്നില്ലത്രെ! ഇന്ന് ലോകം മുഴുവന്‍ യുദ്ധമാണ്. അന്ന് രോഗങ്ങളെക്കുറിച്ച് ഭയമുണ്ടായിരുന്നില്ല.

അതായത് സമ്പൂര്‍ണ ആരോഗ്യമായിരുന്നു പ്രജകള്‍ക്ക്. ഇന്ന് മുട്ടിന് മുട്ടിന് മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വ്യവസായവുമുണ്ടല്ലോ. അന്ന് ഭൂമി സസ്യലതാദികളാല്‍ സമ്പൂര്‍ണമായിരുന്നെങ്കില്‍ ഇന്ന് ഒരുപാട് വിണ്ടുണങ്ങിവരണ്ട ഭൂപ്രദേശങ്ങള്‍ കാണാം. കൊടും വരള്‍ച്ചയിലേയ്‌ക്കാണല്ലോ പോക്ക്. ഇന്ന് കള്ളന്മാരും കൊള്ളക്കാരും ചതിയന്മാരും വഞ്ചകരും കൊലയാളികളും ലൈംഗികപീഡകരുമൊക്കെ ഏറിയേറിവരുന്നു.

സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ തുലോം കുറവ്. കാലം തെറ്റിയാണ് മഴയും വെയിലും എല്ലാ കാലാവസ്ഥയും. അനവധിപേര്‍ക്ക് മനസ്സില്‍ കാമക്രോധാദിയും പകയും! നല്ലതു ചിന്തിക്കുന്നവര്‍ കുറവ്. അന്യരുടെ സമ്പത്തും ഭാര്യമാരേയും മോഹിക്കുന്ന ദുര്‍മോഹികള്‍ കൂടിവരുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവ് തുലോം തുച്ഛം! പരസ്പര നിന്ദ പരമകാഷ്ഠയിലാണിന്ന്. വൈധവ്യ ദുഃഖം പേറുന്ന അനേകായിരം വനിതകള്‍. ബാലമരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍… അശ്രദ്ധകൊമണ്ടുള്ളതായും അപകടങ്ങളായും ബാലമരണങ്ങളെത്രയെത്രെ! ജീവിച്ചിരിക്കുന്നവര്‍ക്കോ. സാമൂഹിക സുരക്ഷിതത്വവുമില്ല. ഭക്ഷ്യക്ഷാമം- വരള്‍ച്ച – എണ്ണിയാലൊടുങ്ങാത്ത ദുരവസ്ഥ.”

രാമരാജ്യം അഥവാ സദ്ഭരണം സ്വപ്നം മാത്രമാകില്ലെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.