Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 07:41 pm IST
in Samskriti

പുഞ്ജികസ്ഥല പുത്രസൗഭാഗ്യത്തിനുള്ള തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു. ദേവലോകത്തുനിന്ന് ഭൂലോകത്തിലേക്ക്. മനസ്സുനിറയെ ഗുരുശാപത്തിന്റെ തീനാളങ്ങള്‍! എന്നാല്‍ ഹൃദയസരസ്സിലാകട്ടെ പുത്രസൗഭാഗ്യത്തിന്റെ ആശാകിരണങ്ങള്‍!! ദിശയറിയാത്ത തന്റെ ഈ യാത്രയില്‍ ഗുരുദേവന്റെ ശാപമോക്ഷവചനം വഴിനീളെ ചന്ദ്രപ്രഭ പരത്തുമെന്ന ഉറച്ചവിശ്വാസം അവള്‍ക്ക് ആശ്വാസം നല്‍കി.

ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. പ്രായവും അവസരവും പരിതഃസ്ഥിതിയും ആരേയും വഴിപിഴപ്പിക്കുന്ന പ്രവണതകളാണല്ലൊ. ഒരു സന്ധ്യാ സമയം. എരിഞ്ഞടങ്ങിയ പകലിന്റെ കുങ്കുമനിറവും ഉദിച്ചുയരുന്ന പൂര്‍ണചന്ദ്രന്റെ പൂനിലാവും കൂടിക്കലര്‍ന്ന മനോഹരമായൊരു പ്രകൃതി. യൗവ്വനം പുഷ്പിച്ചു നില്ക്കുന്ന പുഞ്ജികസ്ഥല വര്‍ണ പുഷ്പങ്ങള്‍ നിറഞ്ഞ നന്ദന വനത്തിലെത്തി. ആടിയും പാടിയും ആനന്ദിക്കാനുള്ള മോഹം ഉള്ളില്‍ തളിരിട്ടു.

താന്‍ ഏകാകിനിയാണെന്ന കാര്യമേ അവള്‍ മറന്നുപോയി. അങ്ങകലെ ഒരുപറ്റം ഗന്ധര്‍വ കുമാരന്മാര്‍ അശ്വാഭ്യാസം നടത്തുന്നു. അടിവച്ചടിവച്ചവള്‍ ഏതാണ്ടരികിലെത്തി. അവള്‍ അവരെ ഇമവെട്ടാതെ നോക്കിനിന്നു. ആത്മാവില്‍ അനുരാഗപൂജ. മുഖത്ത് പ്രണയചാപല്യ പ്രകടനം. പെട്ടെന്നവിടെ ദേവഗുരുവെത്തി. പുഞ്ജികസ്ഥലേ, ആശ്രമത്തിന് നിരക്കാത്തതാണ് നിന്റെ പുറപ്പാട്. ഇതനുവദനീയമല്ല. പോകൂ, ആശ്രമത്തിലേക്ക്.

ഗുരുവിന്റെ വാക്കുകള്‍ എന്തുകൊണ്ടോ അപ്പോഴവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ നേരമ്പോക്കിനായി അല്‍പ്പനേരം അശ്വാഭ്യാസം നോക്കിനിന്നുപോയതാണ്. അതില്‍ തെറ്റുണ്ടെന്ന് എനിക്കു തോന്നിയില്ല. ഗുരുവായാലും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നത് അടിമത്തമല്ലേ? അവള്‍ തര്‍ക്കുത്തരത്തിനൊരുങ്ങി. കാമദേവ വിഗ്രഹന്മാരായ ഗന്ധര്‍വകുമാരന്മാര്‍ ഒളികണ്ണിട്ട് പുഞ്ജികസ്ഥലയെ പരിഹസിച്ചു ചിരിച്ചു.

ബൃഹസ്പതി തന്റെ വളര്‍ത്തച്ഛനും ഗുരുവും തന്നെ. പക്ഷേ, പരിസരം മറന്നുളള ആ ശാസന അവള്‍ക്കിഷ്ടപ്പെടില്ല. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷം കാണുമല്ലൊ.

അഭിമാനം ഓരോരുത്തര്‍ക്കും അവകാശപ്രശ്‌നമാണ്. ഞാന്‍ ഇവിടെ നിന്നത് തെറ്റാണെങ്കില്‍ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ശാസിക്കാമായിരുന്നു. അവള്‍ പൊട്ടിത്തെറിച്ചു. തല്‍ക്കാലം ഞാന്‍ ആശ്രമത്തിലേക്ക് മടങ്ങുന്നില്ല. ഈ അശ്വാഭ്യാസം ഞാനൊന്ന് കണ്ടുരസിക്കട്ടെ!

പുത്രീ നിര്‍വിശേഷമായ വാത്സല്യമാണയാള്‍ക്ക് അവളില്‍. എങ്കിലും ധിക്കാരപരമായ അവളുടെ മറുപടിയില്‍ അയാള്‍ പൊട്ടിത്തെറിച്ചുപോയി. നീ നമ്മോട് ധിക്കാരം കാണിക്കുന്നോ? ഈ പുണ്യസങ്കേതത്തിന് നിരക്കാത്ത ചാപല്യം കാണിച്ച നീ ഒരു വാനരിയായി പിറക്കട്ടെ.

ദേവഗുരുവിന്റെ ശാപവചനം അവളെ പ്രണയപൂജയുടെ സങ്കല്‍പ്പലോകത്തില്‍നിന്ന് യഥാര്‍ത്ഥ ലോകത്തേക്ക് നയിച്ചു. ഗുരോ! അവള്‍ ആ തൃപ്പാദങ്ങളില്‍ വീണ് ക്ഷമ യാചിച്ചു. ശപിക്കപ്പെട്ട ആ നിമിഷമോര്‍ത്ത് അവളെപ്പോലെ തന്നെ ഗുരുവും ദുഃഖം പൂണ്ടു. എങ്കിലും ശാപം തിരിച്ചെടുക്കാന്‍ വയ്യല്ലൊ.

മകളേ, തിന്മയെ ഉപാസനകൊണ്ട് നന്മയിലേക്ക് നയിക്കാന്‍ കഴിയും. നീ ഉമാമഹേശ്വരന്മാരെ ഉപാസിക്കൂ. ഈ ശാപവചനം നിനക്ക് ലോകപ്രസിദ്ധനായ ഒരു പുത്രന്‍ ജനിക്കാനുള്ള സൗഭാഗ്യം നേടിത്തരും. അതിനാല്‍ നീ അല്‍പ്പംപോലും വൈമനസ്യം കൂടാതെ ഈ ശാപവചനം സ്വീകരിച്ച് പുത്രഭാഗ്യം നേടൂ. പുത്രന് ശൈശവം പിന്നിട്ടാല്‍ നിനക്ക് വീണ്ടും പുഞ്ജികസ്ഥലയായി തന്നെ ഈ പുണ്യസങ്കേതത്തിലെത്തിച്ചേരാം.

അടുത്തനിമിഷത്തില്‍ തന്നെ അവള്‍ ഒരു വാനരിവേഷം പൂണ്ടു. ദേവഗുരു അവളുടെ കാതില്‍ ‘അഞ്ജന’യെന്ന് പതുക്കെ വിളിച്ചു. ഗുരുദേവനെ നോക്കി അവള്‍ കണ്ണീരണിഞ്ഞു. കണ്ഠമിടറിക്കൊണ്ടവള്‍ യാത്രാമൊഴി ചൊല്ലി ഭൂലോകത്തേക്ക് യാത്രയായി.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.