Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:51 pm IST
in Vicharam

സംവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ല,സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്നുമുള്ള സുപ്രീംകോടതിവിധി നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസമത്വം ഒരു പരിധിവരെ പരിഹരിക്കാന്‍ ഉതകുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം. സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നത് ജനായത്ത ഭരണസമ്പ്രദായത്തിന്റെ വൈകല്യംകൊണ്ടാണ്.

ഭരണഘടന നിലവില്‍വന്നശേഷം രണ്ടോ മൂന്നോ പതിറ്റാണ്ടുകഴിഞ്ഞ് സമൂഹത്തില്‍നിന്നും ഒഴിച്ചുവിടേണ്ട ജാതി-മത സംവരണം വോട്ടുബാങ്ക് ലക്ഷ്യംവെച്ചും ധനത്തോടുള്ള ആര്‍ത്തിയുംമൂലം ഇപ്പോഴും ശക്തമായി നിലനിര്‍ത്തുന്നു എന്നുമാത്രമല്ല സംവരണത്തിന്റെ വ്യാപ്തി പുതിയതലങ്ങളിേലക്കും വ്യാപിപ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഭാരതത്തില്‍ എട്ടൊന്‍പത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കൊടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലാണ് സംരവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യത്തിനുമുമ്പ് ജാതിയും ഉപജാതിയുമായി എണ്ണിയാലൊടുങ്ങാത്ത ജാതീയസംഘടനകള്‍ നിലനിന്നിരുന്നു. അതൊക്കെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിഭജനമായിരുന്നു. അന്ന് തൊട്ടുകൂടായ്‌മയും നിലനിന്നിരുന്നു. അത് ആ കാലഘട്ടത്തിന്റെ രീതിയായിരുന്നു.

എങ്കിലും 1936 മുതല്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തതുമുതല്‍ തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും സമൂഹത്തില്‍നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഭാരതം സ്വതന്ത്രമാവുകയും ഭരണഘടന നിലവില്‍വരികയും ചെയ്തപ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടായി.

ജാതിവിവേചനം ഇല്ലാതാക്കാന്‍ ജാതിയെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഭരണഘടനാശില്‍പി അംബേദ്ക്കര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാന്‍ ജാതിയിലധിഷ്ഠിതമായ സംവരണമാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. അപ്പോഴും അദ്ദേഹം പറയുന്നുണ്ട് ഈ ജാതി എന്നത് ഉപയോഗപ്രദമായ പ്രവര്‍ത്തനത്തില്‍നിന്ന് ആളുകളെ അകറ്റുന്ന, തളര്‍ത്തുന്ന, അശക്തരാക്കുന്ന വ്യവസ്ഥയാണെന്ന്.

അതുകൊണ്ട് ഒരു താല്‍ക്കാലിക സംവിധാനമായിട്ടായിരുന്നു അസ്പൃശ്യരെ ഉദ്ധരിക്കാന്‍ ജാതി അധിഷ്ഠിത സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ സംവരണം എത്രനാള്‍ തുടരണമെന്ന് ക്ലിപ്തപ്പെടുത്താത്തതുകൊണ്ട് മാറിമാറി വരുന്ന ഭരണക്കാര്‍ ഈ ജാതിസംവരണനയം വോട്ടുബാങ്ക് ലക്ഷ്യംവച്ച് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ സംവരണസമുദായങ്ങള്‍ വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. അതുകൊണ്ട് ജാതിസംവരണം നിര്‍ത്തലാക്കേണ്ടതിനുപകരം ജാട്ടുകള്‍ക്കുകൂടി സംവരണം നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭവിഷ്യത്ഫലമാണ് യുപിഎ അനുഭവിക്കുന്നത്. മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതും അശരണരെ ഉയര്‍ത്താനല്ല.

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ഇവയില്‍ അധിഷ്ഠിതമാണ് നമ്മുടെ രാജ്യം എന്നു പറയുന്നുണ്ടെങ്കിലും ഭരണചക്രം തിരിച്ചിരുന്നത് ഒരുപിടി സമ്പന്നരും മതമേധാവികളും ഉപദേശിച്ചതനുസരിച്ചായിരുന്നു. അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും അനുകൂലമായ ഒരു കാലാവസ്ഥ സൃഷ്ടിക്കലാണ് ജാതി സെന്‍സസ് 2012 കൊണ്ട് ഉദ്ദേശിച്ചത്.

സ്വാതന്ത്ര്യം കിട്ടി ഷഷ്ഠിപൂര്‍ത്തിയാഘോഷിച്ചിട്ടും മത-ജാതി വ്യവസ്ഥകള്‍ അവസാനിപ്പിക്കാതെ രാഷ്‌ട്രീയപാര്‍ട്ടികളും മതമേധാവികളും ചേര്‍ന്ന് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ജാതിവ്യവസ്ഥ തുടര്‍ന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല. സച്ചാര്‍കമ്മീഷന്‍ നിഗമനങ്ങളില്‍കൂടെ മുസ്ലിം സമൂഹത്തിലെ മൊത്തം ജനങ്ങളും ദരിദ്രരാണന്ന് നിഗമനത്തില്‍ ഖജനാവിന്റെ ഭൂരിഭാഗവും അവരിലെ സമ്പന്നര്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു.

അതുപോലെ ഭാരതത്തിലുള്ള മുഴുവന്‍ ജനസമൂഹത്തിനെയുംകൊണ്ട് എണ്ണത്തിന്റെ കണക്കുപറയിച്ച് യഥാര്‍ത്ഥ അവകാശികളെ മാറ്റിനിര്‍ത്തി അതതു സമുദായത്തിന്റെ ഉന്നതശ്രേണികളില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം തട്ടിയെടുക്കാനും അവരില്‍തന്നെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴിയാണ് ഈ ജാതി സെന്‍സസ്. ഇതിനൊക്കെ ചെലവഴിച്ച ധനംകൊണ്ട് വല്ല വ്യവസായശാലകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ നാട് കുറെക്കൂടി പുരോഗമിക്കുമായിരുന്നു.

17-3-15 ലെ സുപ്രീംകോടതിവിധി വിരല്‍ചൂണ്ടുന്നത് സാമ്പത്തിക സംവരണം എന്ന ആശയത്തിലേക്കാണ്. അഞ്ചുപതിറ്റാണ്ടിന് മുമ്പുതന്നെ ഭാരത കേസരി മന്നത്ത് പത്മനാഭന്‍ ഉയര്‍ത്തിയ ‘സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തില്‍’ എന്ന ആശയം സാക്ഷാല്‍ക്കരിക്കട്ടെ! സംവരണ വ്യവസ്ഥ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഏകലവ്യനും വ്യാസനും അംബേദ്ക്കറുമൊക്കെ ഉന്നതിയില്‍ എത്തിയത്.

എസ്. രാധാകൃഷ്ണപിള്ള, ഓച്ചിറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.