Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗ്രാമീണ സര്‍ഗ്ഗ പച്ചയില്‍ വിരിഞ്ഞൊരു ‘ചക്ക’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 08:38 pm IST
in Varadyam

‘ചക്ക’ വെറുമൊരു ഭക്ഷ്യവിഭവം മാത്രമല്ല , മാനവികതയുടെ അടയാളം കൂടിയാണ്. ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും പ്രാസംഗികനും എഴുത്തുകാരനുമായ കണ്ണൂര്‍ ജില്ലയിലെ കുയിലൂരെന്ന ഗ്രാമത്തിലെ ലക്ഷ്മണന്‍ കുയിലൂര്‍.

മാരക രോഗങ്ങളായ എയ്ഡ്‌സിനേയും കാന്‍സറിനേയും പ്രതിരോധിക്കാനുളള ഔഷധ ഗുണമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയ, എന്നാല്‍ പുതുതലമുറയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടാത്തതും പലരും രുചിച്ചു നോക്കുക പോലും ചെയ്യാത്ത ചക്കപ്പഴത്തിന് മാധുര്യമേറുന്ന രുചിക്കപ്പുറം കൂട്ടായ്‌മയുടെ , സര്‍ഗ്ഗാത്മകതയുടെ അംശം ഇഴുകി ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. അതും സ്വന്തം പത്രാധിപത്യത്തില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികം ‘ചക്ക’യെന്ന പേരിലുള്ള മാസികയിലൂടെ. സ്വന്തം ഗ്രാമത്തിലെയും കണ്ണൂര്‍ ജില്ലയിലെ തന്നെ പ്രമുഖരായ എഴുത്തുകാരുടെയും രചനകളോടൊപ്പം എഴുത്തി തുടങ്ങുന്നവരുടെ രചനകളാലും സമ്പന്നമാണ് ‘ചക്ക’.

പഴുത്തലിഞ്ഞ്, പറമ്പില്‍ ആരാലും ശ്രദ്ധിക്കാതെ താഴത്തു വീണ് പൊട്ടിത്തെറിച്ച ചക്കച്ചുള പോലെ, ചക്കക്കുരു പോലെ ഗ്രാമീണ മനസ്സുകളിലെ, വെളിച്ചം കാണാത്ത സര്‍ഗ്ഗവാസനകളെ, എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പത്രാധിപരും തന്റെ മാസികയും.

കക്ഷി രാഷ്‌ട്രീയത്തിനധീതമായി 1997-ല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പഴശ്ശിഡാം കേന്ദ്രീകരിച്ച് ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഉദയം ചെയ്ത സൗഹൃദ കൂട്ടായ്‌മയില്‍ രൂപംകൊണ്ട ആശയം മാസികാ രൂപത്തിലാക്കി സ്വയം ഏറ്റെടുത്ത് കഴിഞ്ഞ 17 വര്‍ഷമായി, ലക്കങ്ങളായി കയ്യെഴുത്തു പ്രതിയായി പ്രസിദ്ധീകരിച്ചു വരികയാണ് ‘ചക്ക’യെന്ന പേരില്‍. ഗ്രാമീണതയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന പലതും ഉപഭോഗ സംസ്‌കാരത്തിന്റേതായ പുതിയ സമൂഹത്തിന് കൈമോശം വന്നു കൊണ്ടിരിക്കേ ചക്കയുള്‍പ്പെടെ പഴയതെല്ലാം തളളിപ്പറയേണ്ടതല്ലെന്ന് പത്രാധിപര്‍ ഈ സാമൂഹ്യകൂട്ടായ്‌മയിലൂടെ, തന്റെ പത്രാധിപത്യത്തില്‍ കഴിഞ്ഞകാലങ്ങളിലിറക്കിയ ‘ചക്ക’യിലെ സൃഷ്ടികളിലൂടെ സമൂഹത്തിന് പറഞ്ഞു തരുന്നു.

നന്മയും കൂട്ടായ്‌മയും നഷ്ടപ്പെട്ട ലോകത്ത് ഇവ തിരിച്ചു കൊണ്ടുവരാനുളള എളിയ ശ്രമത്തിന് നാട്ടുകാര്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും വൈവിധ്യങ്ങളായ കഥകളായും കവിതകളായും ലേഖനങ്ങളാലും ഒരോ ലക്കം പുറത്തിറങ്ങി കഴിയുമ്പോഴും അടുത്ത ലക്കമെന്നിറങ്ങുമെന്ന വിളികള്‍ പതിവാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ലക്കങ്ങളുടേയും കവറുകള്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് പത്രാധിപരുടെ അയല്‍വാസിയും മാലൂര്‍ പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ കെ.വി.രാജേഷാണ്.

വര്‍ഷങ്ങളായി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കത്തുകളും ലേഖനങ്ങളും എഴുതി വരുന്ന ലക്ഷ്മണന്‍ കുയിലൂര്‍ മട്ടന്നൂരില്‍ ആധാരമെഴുത്ത് ജോലി ചെയ്തു വരുന്നു. തന്റേതായി പ്രസിദ്ധികരിക്കപ്പെട്ട നൂറുകണക്കിന് കത്തുകളും ലേഖനങ്ങളും നുറുങ്ങുകളും മനോഹരമായ ആല്‍ബങ്ങളാക്കി ചന്ദ്രക്കാന്തമെന്ന തന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രീതയാണ് 50 ല്‍ എത്തിനില്‍ക്കുന്ന ലക്ഷ്മണന്റെ ഭാര്യ. ബിരുദ വിദ്യാര്‍ത്ഥികളായ അമല്‍ദേവ്, അനഘ എന്നിവര്‍ മക്കളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.