Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിലങ്കയുടെ താളത്തില്‍ ചവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:14 pm IST
in Kollam

ചവറ: കരിമണലിന്റെ നാട്ടില്‍ ചിലങ്കയുടെ മണികിലുക്കം തീര്‍ത്ത് 55-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവം. നാടും നാട്ടാരും കലയുടെ വസന്തത്തെ സ്വാഗതം ചെയ്തപ്പോള്‍ ആവേശത്തിന്റെ തിമിര്‍പ്പേറി. പക്ഷെ രണ്ടാംദിനം പ്രധാന കലാമത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമയം വൈകി. ഒമ്പതുമണി മുതല്‍ തുടങ്ങേണ്ട മത്സരങ്ങള്‍ പത്തരയും പതിനൊന്നും കഴിഞ്ഞാണ് ആരംഭിച്ചത്. പ്രധാനവേദിയായ ബോയ്‌സ് എച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 10.30നാണ് ഭരതനാട്യത്തിന്റെ അലയൊലിയായത്. ചിലങ്കയുടെ താളമുയര്‍ന്നതോടെ അലസത മറന്ന് സദസും ആവേശത്തിലായി. അതിനിടയില്‍ ഉച്ചയോടെ ആദ്യദിന ഫലങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങി. രണ്ടാംവേദിയായ ബോയ്‌സ് എച്ച്എസ്എസിലെ തിരുവാതിരക്കളിയുടെ ഫലം വന്നപ്പോള്‍ സമയം വൈകിട്ട് നാലു കഴിഞ്ഞു.

ആദ്യമണിക്കൂറുകളില്‍ തന്നെ കുറ്റമറ്റരീതിയില്‍ സംഘാടനമെന്ന സംഘാടകസമിതി ഭാരവാഹികളുടെ സ്വപ്‌നം പാളി. ഓരോ മത്സരങ്ങളും സമയക്രമങ്ങള്‍ തെറ്റി. വേദികള്‍ തമ്മിലുള്ള ദൈര്‍ഘ്യം കലാകാരന്മാരെ ബുദ്ധിമുട്ടിച്ചു. ഭക്ഷണത്തിനും കുടിവെള്ളത്തിനുംവേണ്ടി കലാകാരന്മാര്‍ വലഞ്ഞ കാഴ്ചയും തുടര്‍ച്ചയായി കാണേണ്ടിവന്നു. പല വേദികളിലും പൊടിശല്യവും രൂക്ഷമായിരുന്നു. എല്ലാവര്‍ഷവും സംഘാടനത്തിലെ പിഴവുകള്‍ ഈ വര്‍ഷം ആവര്‍ത്തിക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും പ്രതിഷേധം ശക്തമായിരുന്നു.

ഉച്ചയോടെ വേദി നാലില്‍ നടത്താനിരുന്ന മാര്‍ഗംകളിയിലും പരിചമുട്ട് കളിയിലും വന്‍അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. എങ്കിലും മത്സരങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടാതെ നടന്നു. വേദി ഏഴായ മിന്നാംത്തോട്ടില്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ നടന്ന യുപി ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരം ശ്രദ്ധേയമായി. ഓരോ നാടകവും സാമൂഹ്യപശ്ചാത്തലമുള്ള കഥകള്‍ അവതരിപ്പിച്ചപ്പോള്‍ നന്മയുടെയും ന്യൂജനറേഷന്റെയും ആശയങ്ങളായി മാറി. വേദി എട്ടില്‍ നടന്ന മോണോആക്ടില്‍ ഫേയ്‌സ്ബുക്കും ട്വിറ്ററും ആത്മഹത്യയുമൊക്കെ കടന്നുവന്നപ്പോള്‍ തുടര്‍ന്നുനടന്ന മിമിക്രിയില്‍ രാഷ്‌ട്രീയനേതാക്കന്മാര്‍ പതിവുസ്വരങ്ങളായി. തമിഴ്പദ്യം, തിരുവാതിര, കുച്ചിപ്പുടി എന്നിവയില്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു.

പരിചമുട്ടും ചവിട്ടുനാടകവും കൗതുകമായി. സംസ്‌കൃതോത്സവം ഓരോ വര്‍ഷവും ആവേശത്തോടെ വര്‍ദ്ധിക്കുന്നത് അദ്ധ്യാപകര്‍ക്ക് സന്തോഷകരമാകുന്ന കാഴ്ചയാണ്. മത്സരാര്‍ത്ഥികള്‍ തയ്യാറായിട്ടും സംഘാടകര്‍ തയ്യാറാകാത്തതാണ് അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത്. അച്ചന്‍കോവിലില്‍ നിന്നും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. രാത്രി വൈകിയും മത്സരങ്ങള്‍ നടന്നു. ഹയര്‍സെക്കണ്ടറിക്കും ഹൈസ്‌കൂളിനും യുപിക്കും വെവ്വേറെ മത്സരങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

India

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

Kerala

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

India

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

നാസിക് ടിസിഎസ് മത പരിവർത്തന കേസ് : പ്രതി നിദ ഖാന്റെ ഇടക്കാല ജാമ്യം കോടതി നിരസിച്ചു, അടുത്ത വാദം ഏപ്രിൽ 27 ന്

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.