Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിലങ്കയുടെ താളത്തില്‍ ചവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:14 pm IST
in Kollam

ചവറ: കരിമണലിന്റെ നാട്ടില്‍ ചിലങ്കയുടെ മണികിലുക്കം തീര്‍ത്ത് 55-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവം. നാടും നാട്ടാരും കലയുടെ വസന്തത്തെ സ്വാഗതം ചെയ്തപ്പോള്‍ ആവേശത്തിന്റെ തിമിര്‍പ്പേറി. പക്ഷെ രണ്ടാംദിനം പ്രധാന കലാമത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമയം വൈകി. ഒമ്പതുമണി മുതല്‍ തുടങ്ങേണ്ട മത്സരങ്ങള്‍ പത്തരയും പതിനൊന്നും കഴിഞ്ഞാണ് ആരംഭിച്ചത്. പ്രധാനവേദിയായ ബോയ്‌സ് എച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 10.30നാണ് ഭരതനാട്യത്തിന്റെ അലയൊലിയായത്. ചിലങ്കയുടെ താളമുയര്‍ന്നതോടെ അലസത മറന്ന് സദസും ആവേശത്തിലായി. അതിനിടയില്‍ ഉച്ചയോടെ ആദ്യദിന ഫലങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങി. രണ്ടാംവേദിയായ ബോയ്‌സ് എച്ച്എസ്എസിലെ തിരുവാതിരക്കളിയുടെ ഫലം വന്നപ്പോള്‍ സമയം വൈകിട്ട് നാലു കഴിഞ്ഞു.

ആദ്യമണിക്കൂറുകളില്‍ തന്നെ കുറ്റമറ്റരീതിയില്‍ സംഘാടനമെന്ന സംഘാടകസമിതി ഭാരവാഹികളുടെ സ്വപ്‌നം പാളി. ഓരോ മത്സരങ്ങളും സമയക്രമങ്ങള്‍ തെറ്റി. വേദികള്‍ തമ്മിലുള്ള ദൈര്‍ഘ്യം കലാകാരന്മാരെ ബുദ്ധിമുട്ടിച്ചു. ഭക്ഷണത്തിനും കുടിവെള്ളത്തിനുംവേണ്ടി കലാകാരന്മാര്‍ വലഞ്ഞ കാഴ്ചയും തുടര്‍ച്ചയായി കാണേണ്ടിവന്നു. പല വേദികളിലും പൊടിശല്യവും രൂക്ഷമായിരുന്നു. എല്ലാവര്‍ഷവും സംഘാടനത്തിലെ പിഴവുകള്‍ ഈ വര്‍ഷം ആവര്‍ത്തിക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും പ്രതിഷേധം ശക്തമായിരുന്നു.

ഉച്ചയോടെ വേദി നാലില്‍ നടത്താനിരുന്ന മാര്‍ഗംകളിയിലും പരിചമുട്ട് കളിയിലും വന്‍അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. എങ്കിലും മത്സരങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടാതെ നടന്നു. വേദി ഏഴായ മിന്നാംത്തോട്ടില്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ നടന്ന യുപി ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരം ശ്രദ്ധേയമായി. ഓരോ നാടകവും സാമൂഹ്യപശ്ചാത്തലമുള്ള കഥകള്‍ അവതരിപ്പിച്ചപ്പോള്‍ നന്മയുടെയും ന്യൂജനറേഷന്റെയും ആശയങ്ങളായി മാറി. വേദി എട്ടില്‍ നടന്ന മോണോആക്ടില്‍ ഫേയ്‌സ്ബുക്കും ട്വിറ്ററും ആത്മഹത്യയുമൊക്കെ കടന്നുവന്നപ്പോള്‍ തുടര്‍ന്നുനടന്ന മിമിക്രിയില്‍ രാഷ്‌ട്രീയനേതാക്കന്മാര്‍ പതിവുസ്വരങ്ങളായി. തമിഴ്പദ്യം, തിരുവാതിര, കുച്ചിപ്പുടി എന്നിവയില്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു.

പരിചമുട്ടും ചവിട്ടുനാടകവും കൗതുകമായി. സംസ്‌കൃതോത്സവം ഓരോ വര്‍ഷവും ആവേശത്തോടെ വര്‍ദ്ധിക്കുന്നത് അദ്ധ്യാപകര്‍ക്ക് സന്തോഷകരമാകുന്ന കാഴ്ചയാണ്. മത്സരാര്‍ത്ഥികള്‍ തയ്യാറായിട്ടും സംഘാടകര്‍ തയ്യാറാകാത്തതാണ് അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത്. അച്ചന്‍കോവിലില്‍ നിന്നും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. രാത്രി വൈകിയും മത്സരങ്ങള്‍ നടന്നു. ഹയര്‍സെക്കണ്ടറിക്കും ഹൈസ്‌കൂളിനും യുപിക്കും വെവ്വേറെ മത്സരങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.