Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍ വിമാനം തകര്‍ന്നതു തന്നെ; 40 മൃതദേഹങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 10:31 pm IST
in World

ജക്കാര്‍ത്ത: ലോകം ഭയന്നതു സംഭവിച്ചു. ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വ്യോമദുരന്ത വാര്‍ത്ത ഒടുവില്‍ സ്ഥിരീകരിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്നു വ്യക്തമായി.

40 മൃതദേഹങ്ങള്‍ കണ്ടെത്തി. ലഗേജുകളും വിമാനത്തിന്റെ വാതിലും എമര്‍ജന്‍സി സ്ലൈഡും ഓക്‌സിജന്‍ ടാങ്കുമൊക്കെ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രികരെല്ലാം മരിച്ചതായാണ് നിഗമനം. ആദ്യ രണ്ടു ദിനങ്ങളിലെ തിരച്ചില്‍ കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എണ്ണപ്പാടകളും ചില വസ്തുക്കളും കണ്ടെന്നു പറഞ്ഞെങ്കിലും ഔദ്യോഗികവൃത്തങ്ങള്‍ അതു തള്ളിയിരുന്നു.

തിരച്ചിലിന്റെ മൂന്നാം ദിനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളും കാഴ്‌ച്ചകളും രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നു. ജാവ കടലില്‍ ബൊറോനേ ദ്വീപിനു സമീപം ഡസന്‍ കണക്കിനു മൃതദേഹങ്ങള്‍ കണ്ടെത്തി. 40  ശരീരങ്ങള്‍ കിട്ടിയകാര്യം ഇന്തോനേഷ്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലെ വസ്തുക്കള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. അവയെല്ലാം വിമാനഭാഗങ്ങളാണെന്ന് 95ശതമാനവും ഉറപ്പിച്ചെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ബാങ്ബാങ് സൊയ്‌ലിസ്റ്റിയോ പറഞ്ഞു. കടലിനടിയില്‍ വിമാനത്തിന്റേതെന്നു തോന്നിക്കുന്ന ഒരു നിഴലും രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

വിമാനത്തെ കണ്ടെത്താനും മൃതശരീരങ്ങള്‍ കരയ്‌ക്കെത്തിക്കാനുമുള്ള ദൗത്യംഹെലികോപ്്ടറുകളില്‍ നിന്ന് സമുദ്രോപരിതലത്തിലേക്കിറങ്ങി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരം രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നലെ അമേരിക്കയും പങ്കുചേര്‍ന്നു. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവയും ഇന്തോനേഷ്യയെ സഹായിക്കുന്നു. 31 കപ്പലുകളും 21 വിമാനങ്ങളും ചേര്‍ന്ന് 10000 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വരുന്ന മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍.

അതിനിടെ, ചീര്‍ത്ത മൃതദേഹം കടല്‍പ്പരപ്പില്‍ പൊന്തിക്കിടക്കുന്നതിന്റെ ദൃശ്യം പ്രാദേശിക ചാനലില്‍ കണ്ട ചിലര്‍ കുഴഞ്ഞുവീണു. നിരവധിപേര്‍ അലമുറയിട്ടുകരഞ്ഞു. സുരബയയിലെ ജുവാന്ത വിമാനത്താവളത്തിലെ ദുരന്ത നിവാരണ കേന്ദ്രത്തില്‍ പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ അറിയാന്‍ കാത്തു നിന്നവരാണ് കുഴഞ്ഞുവീണത്. വിമാനം തകര്‍ന്നെന്ന് സ്ഥിരീകരിച്ചതോടെ ഇന്തോനേഷ്യയിലെമ്പാടും ദുഖ സാന്ദ്രമായ അന്തരീക്ഷം ഉടലെടുത്തുകഴിഞ്ഞു.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു യാത്ര തിരിച്ച, മലേഷ്യന്‍ വിമാനം ഞായറാഴ്ച രാവിലെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. യാത്രക്കാരില്‍ അധികവും ഇന്തോനേഷ്യക്കാരായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ഗതിമാറ്റാനും പറക്കല്‍ ഉയരപരിധി 32000 അടിയില്‍ നിന്ന് 38000 ആക്കാനും പൈലറ്റ് അനുമതി തേടിയെങ്കിലും നിയന്ത്രണ കേന്ദ്രം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.