Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തമിഴ്‌നാട്ടില്‍ നിന്നും കയറും തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 09:58 pm IST
in Alappuzha

ആലപ്പുഴ: തമിഴ്‌നാട്ടില്‍ നിന്ന് ഗുണമേന്മയുള്ള കയറും വന്നു തുടങ്ങിയതോടെ കേരളത്തിലെ കയര്‍പിരി മേഖലയും കടുത്ത പ്രതിസന്ധിയിലായി. നേരത്തെ തന്നെ അസംസ്‌കൃത വസ്തുവായ ചകിരി വ്യാപകമായി തന്നെ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ കയറിന്റെ ഗുണമേന്മയില്‍ കേരളത്തിലെ കയറിനോട് കിടപിടിക്കാന്‍ തമിഴ്‌നാടിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ള വൈക്കം കയറിനോട് കിടപിടിക്കുന്ന കയര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിത്തുടങ്ങി. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ കയര്‍പിരി മേഖലയില്‍ പണിയെടുക്കന്നവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

സ്ത്രീകളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതില്‍ 99 ശതമാനവും എന്നതും പ്രത്യേകതയാണ്. നേരത്തെ ചകിരിയായിരുന്നു ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നത്. ഈ ചകിരി ഉപയോഗിച്ച് ഇനിടുത്തെ തൊഴിലാളികളെ കൊണ്ട് പിരിച്ചെടുക്കുന്ന കയറായിരുന്നു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വന്‍കിടക്കാരും ചെറുകിട ഫാക്ടറികളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ലാഭം തമിഴ്‌നാട്ടില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കുന്നതാണ്. ഇതോടെ സംരംഭകരും തൊഴിലാളികളും ഉള്‍പ്പടെ കടുത്ത പ്രതിസന്ധിയിലായി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കയറിന് കിലോഗ്രാമിന് 47 രൂപ മാത്രമുള്ളപ്പോള്‍ വൈക്കം കയര്‍ എന്നറിയപ്പെടുന്ന പ്രാദേശിക കയറിന് 57 രൂപയാണ് വില. കിലോയ്‌ക്ക് 10 രൂപയുടെ വ്യത്യാസം അനുഭവപ്പെടുന്നതിനാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കയര്‍ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്.

പൊള്ളാച്ചിയില്‍ നിന്നു ഒരു ലോഡ് ചകിരി ഇവിടെ എത്തണമെങ്കില്‍ വാഹനക്കൂലിയായ 10,000 രൂപ നല്‍കണം. ഇതിനു പുറമെ ചകിരി സംസ്‌കരിച്ചെടുക്കുന്നതിന് ഒരു ലോഡിന് 12,000 രൂപയും ചെലവഴിക്കണം. മാത്രമല്ല ഇത് സംസ്‌കരിച്ചെടുക്കണമെങ്കില്‍ ഏറെ കാലതാമസവും നേരിടും. തമിഴ്‌നാട് കയര്‍ എത്തിത്തുടങ്ങിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമായെന്ന് കയര്‍ ഉത്പാദക മേഖലയിലുള്ളവര്‍ പറയുന്നു.

പ്രാദേശികമായി 20 കിലോ കയര്‍ നിര്‍മിക്കുന്നതിന് 300 രൂപയാണ് ചെലവാകുന്നത്. എന്നാല്‍ ഇതേ തുകയ്‌ക്ക് 60 കിലോ കയര്‍ തമിഴ്‌നാട്ടില്‍ നിര്‍മ്മിക്കുന്നു. ഇവിടുത്തെ സഹകരണസംഘങ്ങള്‍ക്ക് ഉല്‍പാദനത്തിന്റെ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാനത്തെ ഉല്‍പാദനത്തിന്റെ ഇരുപതു ശതമാനം മാത്രമാണ് സഹകരണമേഖലയിലുള്ളത്. ബാക്കി എണ്‍പതു സ്വകാര്യ മേഖലയിലാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി വായ്‌പയെടുത്ത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പലരും തിരിച്ചടവിനു മാര്‍ഗമില്ലാതെ ജപ്തി ഭീഷണിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.