Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൗദിയില്‍ യുവാവിന് ദുരിതം: നാട്ടിലെത്തിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:14 pm IST
in Kannur

കണ്ണൂര്‍: സൗദി അറേബ്യയില്‍ ജോലിക്ക് പോയ യുവാവ് വഞ്ചിക്കപ്പെട്ടുവെന്ന് പരാതി. സൗദിയില്‍ കൊടും പീഡനത്തിനിരയായി കൊണ്ടിരിക്കുന്ന മകനെ നാട്ടിലെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. കഴിഞ്ഞ ജുലൈ മാസമാണ് അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ മുകേഷ് അയല്‍വാസിയായ സുഹറാബിയുടെ ഭര്‍ത്താവ് അന്‍സരിയുടെ സഹായത്തോടെ ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിഅറേബ്യയിലേക്ക് പോയത്.

സൗദിയിലെ ഒരു സ്ഥലത്ത് അന്‍സാരി ഗാര്‍ഡനര്‍ ജോലി വാഗ്ദാനം ചെയ്യുകയും അതുപ്രകാരം പതിനെട്ടായിരം രൂപ വിസക്കും ഇരുപതിയാരം രൂപ മെഡിക്കല്‍, എമിഗ്രേഷന്‍ ആവശ്യാര്‍ത്ഥുവും മറ്റും ചെലവഴിച്ചാണ് മുകേഷ് സൗദിയിലേക്ക് തിരിച്ചത്. എന്നാല്‍ മുകേഷിന് ലഭിച്ചത് മരുഭൂമിയില്‍ ആടുകളെ മേയ്‌ക്കുന്ന ജോലിയായിരുന്നുവത്രെ. കൂടാതെ ആറ് മുതല്‍ രാത്രി എട്ട് മണി വരെ ജോലി ചെയ്യുകയും പൊടികാരണം ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയും ഇതിന് പുറെ പീഡനവും ഏറ്റുവാങ്ങുന്നതായി മുകേഷിന്റെ മാതാപിതാക്കളായ മുരളി, പുഷ്പജ സഹോദരിമാരായ ഷിമ്‌ന, രേഷ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പ് മകന്‍ ഒരു തവണ വിളിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായത്. വിസ നല്‍കിയ അയല്‍വാസി അന്‍സാരി കബളിപ്പിച്ചതായും വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും ആടുകളെ മെയ്‌ക്കുന്ന ജോലിയാണ് ലഭിച്ചതെന്നും മകന്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന് ശേഷം മകനെ കുറിച്ച് യാതൊരു വിവരവുമില്ല. മകന് ഇത് വരെ ശമ്പളം ലഭിച്ചില്ല. ഇപ്പോള്‍ മകന്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന വിവരവുമില്ല.

പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നവോദയ എന്ന സംഘടനയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ അന്‍സരി സ്‌പോണ്‍സറില്‍ നിന്നും മകനെ സൗദിയില്‍ എത്തിക്കാന്‍ 1.25 ലക്ഷം കൈപ്പറ്റിയെന്നും മകനെ നാട്ടിലേക്ക് അയക്കണമെങ്കില്‍ അന്‍സാരി സ്‌പോണ്‍സറില്‍ നിന്നും കൈപ്പറ്റിയ തുകക്ക് പകരം രണ്ട് ലക്ഷം രൂപ തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐക്ക് ആഗസ്ത് എട്ടിന് നല്‍കിയ പരാതി പ്രകാരം ആഗസ്ത് 31ന് മുന്‍പ് അന്‍സാരി മകനെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും അന്‍സാരി കൈകൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കേന്ദ്രപ്രവാസികാര്യമന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട്, കലക്ടര്‍, ഇന്ത്യന്‍ എമ്പസ്സി, ആഭ്യന്തരവകുപ്പ്, എംഎല്‍എ, എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ അനുകൂല നീക്കങ്ങളൊന്നും ഇത് വരെ യു ണ്ടാ യിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.