Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭവന നിര്‍മ്മാണ പദ്ധതിക്ക് 21 കോടി വകയിരുത്തിയില്ല ജില്ലാ പഞ്ചായത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:21 pm IST
in Idukki

ഇടുക്കി : ഭവനനിര്‍മ്മാണ പദ്ധതിക്ക് പണം നീക്കിവയ്‌ക്കാത്ത ജില്ലാ പഞ്ചായത്ത് നടപടിക്കെതിരെ രാഷ്‌ട്രീയ ഭേദമെന്യേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധം ഉയര്‍ത്തി. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിജിലന്‍സ് ആന്‍ഡ് മോണിട്ടറിംഗ് കമ്മറ്റി യോഗത്തിലാണ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലാ പഞ്ചായത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. 21 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ളത്. പ്രസിഡന്റുമാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ഇന്ദിരാ ആവാസ് യോജനയില്‍ ജില്ലയിലെ ഭവന നിര്‍മ്മാണ രംഗത്ത് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ കലാപമുയര്‍ത്തിയത്. ഇന്ദിരാ ആവാസ് യോജനയില്‍ വീട് വയ്‌ക്കുന്നതിനായി നല്‍കുന്ന തുകയില്‍ 75 ശതമാനം കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന 25 ശതമാനം തുക ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റിവയ്‌ക്കുകയാണ്. ഗ്രാമപഞ്ചായത്ത് 25 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 35 ശതമാനവും ജില്ലാ പഞ്ചായത്ത് 40 ശതമാനവുമാണ് മാറ്റിവയ്‌ക്കേണ്ടത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ തുക മാറ്റി വയ്‌ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഇക്കാര്യത്തില്‍ വരുത്തിയിട്ടുള്ളത്. 2013- 14 ല്‍ 6 കോടി രൂപ കുടിശിക നിലനില്‍ക്കെയാണ് 2014-15 ല്‍ 15 കോടി രൂപ നല്‍കാത്തത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിയമപരമായി ഈ തുക മാറ്റി വച്ചില്ലെങ്കില്‍ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കാറില്ല. എന്നാല്‍ 21 കോടി രൂപ മാറ്റി വയ്‌ക്കാത്ത ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം നല്‍കുന്നതിനെയാണ് പ്രസിഡന്റുമാര്‍ ചോദ്യം ചെയ്തത്. ഡിപിസി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്നതിനാലാണ് ഡിപിസി അനധികൃതമായി പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. മുതിര്‍ന്ന രാഷട്രീയ നേതാക്കളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായ എ.പി. ഉസ്മാന്‍, തോമസ് രാജന്‍, ശ്രീമന്ദിരം ശശികുമാര്‍, ബേബി പതിപ്പള്ളില്‍, അന്നമ്മ പടന്നമാക്കല്‍, ജോയി വര്‍ഗീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഭവനരഹിതരായി കഴിയുന്നവരും വീട് പൊളിച്ചിട്ടിരിക്കുന്നവരും പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ കഴിയുന്നവരുമെല്ലാം പഞ്ചായത്ത് ഓഫീസുകളില്‍ വരുമ്പോള്‍ മറുപടി പറയേണ്ടത് തങ്ങളാണെന്നും ജില്ലാ പഞ്ചായത്തിന് ഇതിന്റെ ബുദ്ധിമുട്ട് അറിയില്ലെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചു. വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതോടെയാണ് പ്രസിഡന്റുമാരുടെ പ്രതിഷേധം അവസാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.