Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി ഗവേഷകരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:15 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി വീണ്ടും ഗവേഷകരെത്തി. പ്രമുഖ ചരിത്ര ഗവേഷകനായ എം.ആര്‍. രാഘവവാര്യര്‍ കോഴിക്കോട് ഗവണ്‍മെന്റ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകന്‍ എസ്. ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചലച്ചിത്ര അക്കാദമിയുടെയും അംഗമായ രാജാ ശ്രീകുമാരവര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ക്ഷേത്രത്തിലെത്തി ശിലാരേഖകള്‍ പരിശോധിച്ചത്.

നേരത്തെ ഒരാഴ്ച മുമ്പും ഇവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു ചുറ്റുമുള്ള അധിഷ്ഠാനത്തില്‍ നിറയെ ശിലാലിഖിതങ്ങളാ

ണെന്ന് ഇന്നലെ ഗവേഷകസംഘം കണ്ടെത്തി. അതേസമയം ശിലാലിഖിതങ്ങളുടെ മേല്‍ നിരവധി തവണ ചായം പൂശിയതിനാല്‍ ഭൂരിപക്ഷവും വായിക്കാനും തിരിച്ചറിയാനും കഴിയാത്ത വിധം മറയ്‌ക്കപ്പെട്ടിരിക്കുന്നു.

ശ്രീകോവിലിനു സമീപം ചെമ്പുപാളി പാകിയത് കുറച്ചുഭാഗം പൊളിച്ചുനീക്കി ശിലാലിഖിതം തെളിയിച്ചിരുന്നു. കലിവര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊരാണ്മക്കാരായ താമരച്ചേരി, വടശ്ശേരി എന്നീ രണ്ട് ഇല്ലങ്ങളുടെ പേരുകളും വായിച്ചെടുക്കാനായി. പരമേശ്വരന്‍ കൃഷ്ണന്‍ എന്ന പരമന്‍ കിട്ടന്‍ എന്ന നാമധേയവും കാടമുറിയുടെ പ്രാചീന നാമമായ കാടമറുകെന്ന പ്രയോഗവും വായിച്ചെടുക്കാനായി. പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി, ശാസ്ത്രീയമായി ചായം നീക്കി ശിലാരേഖകള്‍ തെളിയിച്ചെടുത്താല്‍ മാത്രമേ പൂര്‍ണവിവരം

അറിയാന്‍ കഴിയൂവെന്ന് ചരിത്ര ഗവേഷകനായ രാഘവ വാര്യര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഉരാണ്മക്കാരെപ്പറ്റിയും സ്വത്തുവകകളെപ്പറ്റിയും അടക്കം ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി വിവരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ആല്‍വിളക്കിലും ബലിക്കല്ലിലും രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും ചരിത്രാന്വേഷക സംഘം വായിച്ചെടുത്തു. ക്ഷേത്ര നിര്‍മ്മാണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ പണിതീര്‍ത്ത ആനക്കൊട്ടിലിലെ തുലാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എടത്തില്‍പറമ്പില്‍ അയ്യപ്പന്‍ വക വഴിപാട് എന്ന എഴുത്തും രാഘവ വാര്യര്‍ വായിച്ചെടുത്തു.

വടശ്ശേരി, താമരശ്ശേരി, തുരുത്തി, നാരായണമംഗലം, പോളശേരി, പിണക്കാമറ്റം, എന്നീ ഏഴ് ഇല്ലങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. പഞ്ചപ്രാകാരവും മഹാപ്രാകാരവുമുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീലകത്തിന് 12, 13 നൂറ്റാണ്ടിലെ ഘടനയാണുള്ളത്. ഉഗ്രനരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ഉടമകള്‍ വേദാധികാരമുള്ള നമ്പൂതിരി ഗ്രാമങ്ങളില്‍ തെക്കേയറ്റത്തുള്ളവരാണ്.

ക്ഷേത്രം മാനേജര്‍ ഇളങ്ങള്ളൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഊരാണ്മക്കാരായ തുരുത്തിയില്ലത്ത് നാരായണന്‍ നമ്പൂതിരി, താമരശ്ശേരി ഇല്ലത്ത് മധുസൂദനന്‍ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.കെ. രാധാകൃഷ്ണന്‍, സുകുമാരന്‍ നായര്‍, എം.എസ്. ശ്രീകുമാര്‍ എന്നിവരും ചരിത്രാന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.