Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി ഗവേഷകരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:15 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി വീണ്ടും ഗവേഷകരെത്തി. പ്രമുഖ ചരിത്ര ഗവേഷകനായ എം.ആര്‍. രാഘവവാര്യര്‍ കോഴിക്കോട് ഗവണ്‍മെന്റ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകന്‍ എസ്. ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചലച്ചിത്ര അക്കാദമിയുടെയും അംഗമായ രാജാ ശ്രീകുമാരവര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ക്ഷേത്രത്തിലെത്തി ശിലാരേഖകള്‍ പരിശോധിച്ചത്.

നേരത്തെ ഒരാഴ്ച മുമ്പും ഇവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു ചുറ്റുമുള്ള അധിഷ്ഠാനത്തില്‍ നിറയെ ശിലാലിഖിതങ്ങളാ

ണെന്ന് ഇന്നലെ ഗവേഷകസംഘം കണ്ടെത്തി. അതേസമയം ശിലാലിഖിതങ്ങളുടെ മേല്‍ നിരവധി തവണ ചായം പൂശിയതിനാല്‍ ഭൂരിപക്ഷവും വായിക്കാനും തിരിച്ചറിയാനും കഴിയാത്ത വിധം മറയ്‌ക്കപ്പെട്ടിരിക്കുന്നു.

ശ്രീകോവിലിനു സമീപം ചെമ്പുപാളി പാകിയത് കുറച്ചുഭാഗം പൊളിച്ചുനീക്കി ശിലാലിഖിതം തെളിയിച്ചിരുന്നു. കലിവര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊരാണ്മക്കാരായ താമരച്ചേരി, വടശ്ശേരി എന്നീ രണ്ട് ഇല്ലങ്ങളുടെ പേരുകളും വായിച്ചെടുക്കാനായി. പരമേശ്വരന്‍ കൃഷ്ണന്‍ എന്ന പരമന്‍ കിട്ടന്‍ എന്ന നാമധേയവും കാടമുറിയുടെ പ്രാചീന നാമമായ കാടമറുകെന്ന പ്രയോഗവും വായിച്ചെടുക്കാനായി. പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി, ശാസ്ത്രീയമായി ചായം നീക്കി ശിലാരേഖകള്‍ തെളിയിച്ചെടുത്താല്‍ മാത്രമേ പൂര്‍ണവിവരം

അറിയാന്‍ കഴിയൂവെന്ന് ചരിത്ര ഗവേഷകനായ രാഘവ വാര്യര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഉരാണ്മക്കാരെപ്പറ്റിയും സ്വത്തുവകകളെപ്പറ്റിയും അടക്കം ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി വിവരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ആല്‍വിളക്കിലും ബലിക്കല്ലിലും രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും ചരിത്രാന്വേഷക സംഘം വായിച്ചെടുത്തു. ക്ഷേത്ര നിര്‍മ്മാണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ പണിതീര്‍ത്ത ആനക്കൊട്ടിലിലെ തുലാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എടത്തില്‍പറമ്പില്‍ അയ്യപ്പന്‍ വക വഴിപാട് എന്ന എഴുത്തും രാഘവ വാര്യര്‍ വായിച്ചെടുത്തു.

വടശ്ശേരി, താമരശ്ശേരി, തുരുത്തി, നാരായണമംഗലം, പോളശേരി, പിണക്കാമറ്റം, എന്നീ ഏഴ് ഇല്ലങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. പഞ്ചപ്രാകാരവും മഹാപ്രാകാരവുമുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീലകത്തിന് 12, 13 നൂറ്റാണ്ടിലെ ഘടനയാണുള്ളത്. ഉഗ്രനരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ഉടമകള്‍ വേദാധികാരമുള്ള നമ്പൂതിരി ഗ്രാമങ്ങളില്‍ തെക്കേയറ്റത്തുള്ളവരാണ്.

ക്ഷേത്രം മാനേജര്‍ ഇളങ്ങള്ളൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഊരാണ്മക്കാരായ തുരുത്തിയില്ലത്ത് നാരായണന്‍ നമ്പൂതിരി, താമരശ്ശേരി ഇല്ലത്ത് മധുസൂദനന്‍ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.കെ. രാധാകൃഷ്ണന്‍, സുകുമാരന്‍ നായര്‍, എം.എസ്. ശ്രീകുമാര്‍ എന്നിവരും ചരിത്രാന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.