Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉത്തരവാദിത്വ ടൂറിസത്തിന് അവാര്‍ഡ് വാങ്ങിയവര്‍ ഉത്തരവാദിത്വം മറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 10:18 pm IST
in Kottayam

കുമരകം: ഉത്തരവാദിത്വ ടൂറിസത്തിന് അവാര്‍ഡു നേടിയ കുമരകത്തോട് പഞ്ചായത്തും ടൂറിസം വകുപ്പും ഉത്തരവാദിത്വം മറക്കുന്നു. ഒരുകാലത്ത് കായല്‍ തീരങ്ങളിലൂടെ കുമരകം നിവാസികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. ഇന്ന് കുമരകം ബോട്ടുജെട്ടി പടിഞ്ഞാറു ഭാഗത്ത് കായലിലേക്കു പോകാന്‍ മൂന്നുനാലടി വീതിയില്‍ ഒരു നടപ്പാത ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് നിര്‍മ്മിച്ചിട്ടുണ്ട്. ആ പാത അവസാനിക്കുന്ന കായല്‍ തീരത്ത് ഗവണ്‍മെന്റ് ഓഫ് കേരള ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടൂറിസം വകുപ്പിന്റെ ലഘുഭക്ഷശാലയും കായല്‍ തീരത്തായി സ്ഥാപിച്ചിരുന്നു. ഇതു ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഈ സ്ഥാപനത്തിലെ പൂട്ടുകള്‍ കുത്തി തുറന്ന് മോഷ്ടാക്കള്‍ മുറികളിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും കവര്‍ന്നുകൊണ്ടുപോയി. ഇന്നീ സ്ഥാപനം സാമൂഹ്യവിരുദ്ധര്‍ക്കും മയക്കുമരുന്ന് കഞ്ചാവ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതകേന്ദ്രമാണ്. ടൂറിസം ഡിപ്പാര്‍ട്ടിന്റെ നടപ്പാതയില്‍തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വലിയ മുതല്‍ മുടക്കില്‍ ഇരുമ്പ് കേഡര്‍ ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നു. അവ നശിപ്പിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്യപ്പെട്ടു.

ബാക്കി ഭാഗങ്ങള്‍ നടവഴിയില്‍ അനാഥമായി കിടക്കുന്നു. പാതയോരത്തിന്റെ തെക്കുഭാഗത്ത് ഹൗസ് ബോട്ടില്‍നിന്നും വിനോദസഞ്ചാരികളും മറ്റും നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്ക് കൂടുകളും ഒഴിഞ്ഞ മദ്യകുപ്പികളും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മാലിന്യ കൂമ്പാരം.

നടപ്പാത നിര്‍മ്മിക്കാന്‍ മാത്രമേ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിച്ചിട്ടുള്ളു. നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായും ആക്ഷേപമുണ്ട്. ടൂറിസം മേഖലയില്‍ സാധാരണക്കാരന് കായല്‍ കാണന്‍ അപര്യാപ്തമെങ്കിലും നിര്‍മ്മിക്കപ്പെട്ട നടപ്പാതയും ഡിറ്റിപിസിയുടെ സ്‌നാക്‌സ് പാര്‍ലറും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ്. പക്ഷെ അതു നിലനിര്‍ത്താന്‍ ബാധ്യതയുള്ളവര്‍ അതിനെതിരെ കണ്ണടക്കുന്ന സമീപനത്തിനെതിരെ ജനരോക്ഷം ഉണ്ടെങ്കിലും ഇതൊക്കെ പറഞ്ഞിട്ടും പ്രതികരിച്ചിട്ടും എന്തു പ്രയോജനം എന്ന നിലപാടാണ് നാട്ടുകാര്‍ക്കുള്ളത്.

തങ്ങളുടെ സ്വന്തമായിരുന്ന കായല്‍ തീരങ്ങള്‍ വന്‍ റിസോര്‍ട്ട് മാഫിയകള്‍ കയ്യടക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് കായല്‍ കാണാന്‍ ഭരണാധികാരികള്‍ പണിതീര്‍ത്തു നല്കിയ പരിമിതമായ സൗകര്യമെങ്കിലും അവര്‍ക്കായി നിലനിര്‍ത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം പഞ്ചായത്തധികാരികള്‍ക്കും ടൂറിസം വകുപ്പിനുമുണ്ട്. അതില്‍ അവര്‍ കാട്ടിയ അലംഭാവത്തിന്റെ നേര്‍ ചിത്രങ്ങളാണ് അവിടേക്കു പോകുന്നവര്‍ക്കു കാണാന്‍ കഴിയുന്നത്. നടപ്പാതയും കുത്തിതുറന്ന നിലയില്‍ കിടക്കുന്ന ലഘുഭക്ഷണ ശാലയുമൊക്കെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത് ഈ നടപ്പാത ഗുണത്തേക്കാളേറെ ദോഷമായാണ് ഭവിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.