Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കും വരെ ആക്രമണമെന്ന് ഇസ്രായേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 12:05 pm IST
in World

ജെറുസലേം: ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തി ചേരാന്‍ സാധിക്കുന്ന  ഹമാസിന്റെ തുരങ്കങ്ങള്‍ മുഴുവന്‍ തകര്‍ക്കുന്നതുവരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍. ഇത്തരം തുരങ്കങ്ങള്‍വഴി ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്ക്  കടക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ഹമാസ് ഭീകരര്‍ നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ കരാര്‍ പോലും തങ്ങള്‍ അംഗീകരിക്കില്ലായെന്ന് നെതന്യാഹു വ്യക്തമാക്കി.

ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയ ആദ്യ നാളുകളില്‍ പാലസ്ഥീനികള്‍ മാത്രമാണ് കൊല്ലപ്പെട്ടിരുന്നത്. ഹമാസ് ഭീകരര്‍ ഗാസയില്‍ നിന്നും നിരവധി തുരങ്കങ്ങള്‍ ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിര്‍മിക്കുകയും ഇതിലൂടെ കടന്ന് ചെന്നാണ്  സാധാരണക്കാരായ നിരവധി ഇസ്രായേലികളെ കൊന്നൊടുക്കിയത്.

സൈനികമായി ഇസ്രായേല്‍ മുന്നേറുമ്പോള്‍ ഇത്തരം ചെറു തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഭീകരര്‍ തിരിച്ചടി നല്‍കിയിരുന്നത്.

ഇതിനിടെ ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറേല്‍സ് ഇസ്രായേലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. ലോകരാജ്യങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതല്ല ഇസ്രായേലിന്റെ നിലപാടെന്നും മനുഷ്യജീവനുയാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇസ്രായേലിനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും മൊറേല്‍ വ്യക്തമാക്കി.

ഗാസാ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ലോക രാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടയിലും ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കികൊണ്ട് ഇസ്രായേല്‍ 16000 സൈനികരെ കൂടി അയക്കാന്‍ തീരുമാനിച്ചു.

തുരങ്കങ്ങള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയകളില്‍ കൂടി പുറത്തുവിട്ടു. മുസ്ലിം പള്ളിയുടെ ഉള്ളില്‍ ആയുദ്ധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്നതും പള്ളിയുടെ ഉള്ളിലൂടെ തുരങ്കങ്ങള്‍ കടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്്.

ഇസ്രായേല്‍ ഗാസാ സംഘര്‍ഷം  25-ാം ദിവസം പിന്നിട്ടപ്പോള്‍ 1400 ഓളം പേര്‍ കൊല്ലപ്പെട്ടു ഇതില്‍ 58 പേര്‍ ഇസ്രായേലുകളാണ്. ഗ്രനേഡുകള്‍, ചെറുപീരങ്കികള്‍, സ്‌നിപ്പര്‍ ഉള്‍പ്പെടെയുള്ള ആധുനിക തോക്കുകള്‍ ഇസ്രയേലിന് നല്‍കിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു.

ഗാസയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് യുദ്ധസാമഗ്രി ഉടമ്പടിപ്രകാരം അമേരിക്ക ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കിയത്.  ഇസ്രയേലിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ആയുധങ്ങള്‍ അനുവദിച്ചതെന്ന് പെന്റഗണ്‍ വാര്‍ത്താവിഭാഗം തലവന്‍ ജോണ്‍ കെര്‍ബി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

Main Article

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

പുതിയ വാര്‍ത്തകള്‍

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.