Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ യുക്രൈന്‍ സൈന്യം പോരാട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 10:56 pm IST
in World

കീവ്: മലേഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതശരീരങ്ങള്‍ കയറ്റിയ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്ന റെയില്‍വേ സ്റ്റേഷനു സമീപം വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ രൂക്ഷപോരാട്ടം. കഴിഞ്ഞ ദിവസം അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത 196 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. ടാങ്കുകളടക്കമുള്ള ആയുധ സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ വിമതരെ കീഴടക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ യുക്രൈന്‍ സൈന്യം തീവ്രശ്രമം നടത്തുന്നുണ്ട്.

അതിനിടെ, ഡൊനെറ്റ്‌സ്‌കിലെ തെരുവുകളിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ ചില ബഹുനിലകെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്‌ക്കിടെ തന്ത്രപ്രധാനമായ കിഴക്കന്‍ നഗരം ഡൊനെറ്റ്‌സ്‌ക് തിരിച്ചുപിടിക്കാന്‍ യുക്രൈന്‍ സൈന്യം നടപടിയാരംഭിച്ചു. എംഎച്ച് 17 വിമാനം തകര്‍ന്നുവീണത് ഡൊനെറ്റ്‌സ്‌കിലെ ടോറസിലാണ്. റഷ്യന്‍ അനുകൂല വിമതരെ തുരത്തി മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയാല്‍ വിമാന ദുരന്തം സംബന്ധിച്ച അന്താരാഷ്‌ട്ര അന്വേഷണം സുഗമമായേക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, മൃതശരീരങ്ങള്‍ നിറച്ച ട്രെയിന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു മാറ്റാന്‍ വിമതര്‍ക്കുമേല്‍ അന്താരാഷ്‌ട്ര നിരീക്ഷകര്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇക്കാര്യത്തില്‍ യുക്രൈന്‍ അധികൃതരും വിമതനേതൃത്വവും സമവായചര്‍ച്ച തുടരുന്നു.

മരിച്ചവരെ തിരിച്ചറിയുന്നതിനും ശാസ്ത്രീയ പരിശോധനകള്‍ക്കും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നാണ് യുക്രൈന്റെ ആവശ്യം. ശവശരീരങ്ങള്‍ വെച്ച് വിമതര്‍ വിലപേശുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എംഎച്ച് 17നിലെ രേഖകളെല്ലാം ഒരു അന്താരാഷ്‌ട്ര വ്യോമയാന സ്ഥാപനത്തിന് കൈമാറാമെന്ന് വിമതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചശേഷമുള്ള ഈ നടപടി അര്‍ത്ഥശൂന്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു.

അതേസമയം, ഇന്നലെ ടോറസിലെത്തിയ ഹോളണ്ട് അന്വേഷകസംഘം ട്രെയിനുകളില്‍ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങള്‍ പരിശോധിച്ചു. ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര സംഘം ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നത്. മൃതദേഹങ്ങള്‍ വച്ചിരിക്കുന്ന വാഗണുകളിലെ അമിത വൈദ്യുതി പ്രവാഹവും ശീതീകരണ സംവിധാനത്തിന്റെ അഭാവവും പരിശോധനയില്‍ വെളിപ്പെട്ടു. ഹോളണ്ടുകാരായ 193 പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ഹോളണ്ട് നേതൃത്വം നല്‍കണമെന്ന നിര്‍ദ്ദേശവും യുക്രൈന്‍ മുന്നോട്ടുവച്ചു. ഓര്‍ഗനൈസേഷന്‍ ഫോര്‍ യൂറോപ്യന്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ അംഗങ്ങളും സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ വിമാന അവശിഷ്ടങ്ങള്‍ കിടക്കുന്ന ഭാഗത്ത് ഭാഗികമായി മാത്രമേ വിമതര്‍ ഇവര്‍ക്കു പ്രവേശനം അനുവദിക്കുന്നുള്ളു.

298 പേരുമായി ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ എംഎച്ച് 17 വിമാനത്തെ വ്യാഴാഴ്ച രാത്രിയാണ് യുക്രൈന്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്തുവച്ച് മിസൈല്‍ ഉപയോഗിച്ച് വീഴ്‌ത്തിയത്. ഇതുവരെ 251 മുതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനും മറ്റുമുള്ള ദൗത്യം അവസാനിപ്പിച്ചിട്ടില്ല. വിമാനം തകര്‍ത്തത് യുക്രൈന്‍ വിമതരാണെന്ന പാശ്ചാത്യശക്തികളുടെ ആരോപണത്തിനും ദിനംതോറും ശക്തിയേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.