Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈവേ പോലീസിനെതിരെ വ്യാപക പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:48 pm IST
in Ernakulam

മൂവാറ്റുപുഴ: അത്യാവശ്യ സര്‍വ്വീസായി പ്രവര്‍ത്തിക്കേണ്ട ഹൈവേ പട്രോളിംഗ് പോലീസിന്റെ സേവനം പൊതുജനത്തിന് ലഭിക്കുന്നില്ലെന്ന് പരാതി. മൂവാറ്റുപുഴ പോലീസിന്റെ മേല്‍ നോട്ടത്തിലുള്ള ഹൈവേ പോലീസിന്റെ പ്രവര്‍ത്തനത്തിനനെതിരെയാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. 24മണിക്കൂര്‍ ഇവരുടെ സേവനം ലഭ്യമാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. മൂവാറ്റുപുഴയിലുള്ള ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം വാഹന പരിശോധനയും പോക്കറ്റ് പിരിവും മാത്രമാണെന്നാണ് ആക്ഷേപം. എസ്‌ഐ അടക്കം മൂന്ന് മുതല്‍ അഞ്ച് പേര്‍ വരെയാണ് ഹൈവേ പോലീസ് ഡ്യൂട്ടിയിലുള്ളത്. ഓരോ ടേണ്‍ അനുസരിച്ച് എണ്ണത്തില്‍ കുറയുകയും കൂടുകയും ചെയ്യും. എന്നാല്‍ ഇവരുടെ സേവനം 24മണിക്കൂറും ലഭ്യമാണ്.

പെരുമ്പാവൂര്‍ എംസി റോഡിലും, കൂത്താട്ടുകുളം എംസി റോഡിലും, തൊടപുഴ റോഡിലും പതിവായി ഇവരുടെ സജ്ജീവമായിരിക്കുന്നത്. രാത്രിക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന എംസി റോഡിലാണ് വാഹന പരിശോധന സജ്ജീവമായി നടക്കുന്നത്. തടി വണ്ടികളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളാണ് പരിശോധനയില്‍ ഏറേയും. പകല്‍ സമയങ്ങളില്‍ ചെറുവാഹനങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. സര്‍ക്കാരിന് ഈ ഇനത്തില്‍ ലക്ഷങ്ങളാണ് വരുമാനം നേടി കൊടുക്കുന്നത്. രാത്രിക്കാലങ്ങളില്‍ നടക്കുന്ന വാഹനപരിശോധനയി ലാണ് വ്യാപകമായ പരതി ഉയര്‍ന്നിരിക്കുന്നത്.
പരിശോധനയ് ക്കായി തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളിലേ ജീവനക്കാരെത്തുമ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിലേക്ക് വന്‍ തുക രസീതുംപടി വാങ്ങുകയും മടങ്ങുന്നവര്‍ പരിശോധകരായ പോലീസ്‌കാര്‍ക്ക് പോക്കറ്റ് പിരിവും നല്‍കേണ്ടതായി വരുന്നുവെന്നാണ് പരാതി. പല വാഹനങ്ങളുടെയും രേഖകള്‍ കൃത്യമാണെങ്കില്‍ പോലും സര്‍ക്കാരിനും ഡ്യൂട്ടിക്കാര്‍ക്കും പിരിവ് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് മൂലം രാത്രിക്കാലങ്ങളില്‍ കട്ടതടി കയറ്റിവരുന്ന വാഹനങ്ങള്‍ ഹൈവേ പോലീസുണ്ടെന്നറിഞ്ഞാല്‍ റോഡിന്റെ ഒരു സൈഡില്‍ ഒതുക്കിയിടുന്നത് എംസി റോഡില്‍ സ്ഥിരം കാഴ്ചയണ്. ഇത് മൂലം ഈ റോഡില്‍ വാഹന കുരുക്കും പതിവാണ്. അപകടങ്ങള്‍ പോലുള്ള അടിയന്തര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഇവരുടെ സേവനം ലഭിക്കാതെ പോവുകയാണെന്ന് പരാതിയുണ്ട്.

ഈ സമയം എത്തിച്ചേരുന്ന നാട്ടുകാരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതും അപകട സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതും. നഗരത്തിലെ പല സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിന് ഹൈവേ പോലീസ് എത്താറില്ലെന്ന് പരാതിയുണ്ട്. മണിക്കൂറുകളോളം റോഡില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ തന്നെയാണ് അവസാനം കുരുക്കഴിക്കുന്നത്. ജനങ്ങളുടെ സേവനത്തിന് വേണ്ടി സര്‍ക്കാ ര്‍ കൊണ്ടുവന്ന ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് ലക്ഷങ്ങള്‍ കണ്ടെത്തുവാനുള്ള സര്‍വ്വീസായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.