Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരുമാനം മരവിപ്പിക്കാന്‍ രാഷ്‌ട്രീയ ഇടപെടലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 10:46 pm IST
in Ernakulam

പള്ളുരുത്തി: കൊച്ചി തുറമുഖത്ത്‌ അനധികൃതമായി പാട്ടത്തിന്‌ നല്‍കിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കാന്‍ രാഷ്‌ട്രീയക്കാരുടെ ഇടപെടലുകള്‍ ശക്തമായതായി സൂചന.

കുറഞ്ഞ തുകയ്‌ക്ക്‌ പാട്ടത്തിനെടുക്കുന്ന ഭൂമി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ മറിച്ചുകൊടുക്കുന്ന വമ്പന്‍ ഇടനിലക്കാരാണ്‌ പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ സൂചന. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ക്ക്‌ ഇവിടെ പാട്ടഭൂമിയുണ്ട്‌. ഇതുകൂടാതെ കൊച്ചിന്‍ തുറമുഖത്തൊഴിലാളി യൂണിയന്‍, കൊച്ചിന്‍ ഡോക്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍, കൊച്ചിന്‍ പോര്‍ട്ട്‌ ആന്റ്‌ ഡോക്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ (എഐടിയുസി) തുടങ്ങിയ സംഘടനകള്‍ക്കും പാട്ടഭൂമിയുണ്ട്‌.

വിവരാവകാശപ്രകാരം നല്‍കിയ വിവരങ്ങളില്‍ കോണ്‍ഗ്രസ്‌ ആഭിമുഖ്യമുള്ള സംഘടനകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഭൂമി അനുവദിച്ചതായി കാണുന്നു. വര്‍ഷങ്ങളോളമായി ഈ സംഘടനകള്‍ ഇതിന്റെ ഗുണം അനുഭവിച്ചുവരുന്നതിന്‌ പുറമെ സംഘടനകളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കെട്ടിടങ്ങളും അനുവദിച്ചിട്ടുണ്ട്‌. ഇത്തരം പാട്ടഭൂമികള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി ശക്തമായ നടപടികള്‍ വേണമെന്ന്‌ പോര്‍ട്ട്ട്രസ്റ്റ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചുവെങ്കിലും നടപടികള്‍ പിന്നീട്‌ മുന്നോട്ട്‌ നീങ്ങിയില്ല.

എന്നാല്‍ പോര്‍ട്ട്‌ ബോര്‍ഡ്‌ യോഗതീരുമാനം അട്ടിമറിക്കുന്ന രീതിയില്‍ പാട്ടഭൂമിയുടെ ചുമതലയുള്ള എസ്റ്റേറ്റ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുകയായിരുന്നു. നൂറോളം പ്ലോട്ടുകളുടെ പാട്ടകാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നുവെങ്കിലും ഇതില്‍ പകുതിയിലധികംപേരും 223 പേര്‍ക്കായി വാടകയ്‌ക്ക്‌ കൊടുത്ത്‌ വന്‍ തുക വാങ്ങിയെടുത്തതായി പോര്‍ട്ട്ട്രസ്റ്റ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവിലെ കരാറുകാരെ ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്‌.

പോര്‍ട്ട്ട്രസ്റ്റ്‌ ഭൂമി പോര്‍ട്ട്‌ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ പാട്ടത്തിന്‌ കൊടുക്കരുതെന്ന നിര്‍ദ്ദേശവും ഇതിലുണ്ട്‌. തുറമുഖത്തെ പാട്ടക്കാരെല്ലാം വന്‍കിടക്കാരാണെന്ന്‌ പോര്‍ട്ട്ട്രസ്റ്റ്‌ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരായ നടപടികള്‍ പേരിനുപോലും മുന്നോട്ടുനീക്കാന്‍ എസ്റ്റേറ്റ്‌ വിഭാഗം തയ്യാറായിട്ടില്ല. പോര്‍ട്ട്ട്രസ്റ്റിന്റെ മുന്‍ സെക്രട്ടറി സിറിള്‍ ജോര്‍ജിന്റെ കാലത്താണ്‌ ഇടപാടുകള്‍ അനസ്യൂതം നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇദ്ദേഹം സ്ഥലം മാറിപ്പോയ സാഹചര്യത്തില്‍ എസ്റ്റേറ്റിന്റെ ചുമതല ചീഫ്‌ എഞ്ചിനീയറെ ഏല്‍പ്പിക്കുകയായിരുന്നു.

നിലവിലെ പാട്ടഭൂമി അങ്ങനെതന്നെ നിലനിര്‍ത്തിപ്പോരണമെന്ന്‌ ആഗ്രഹിക്കുന്ന വലിയവിഭാഗം ഉദ്യോഗസ്ഥര്‍ പോര്‍ട്ട്ട്രസ്റ്റില്‍ തന്നെയുണ്ട്‌. ഈ സ്വാധീനം വെച്ച്‌ പാട്ടക്കരാര്‍ തിരക്കുപിടിച്ച്‌ പുതുക്കി നല്‍കുന്നതിനും ശ്രമം നടക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. ഇത്തരത്തിലുള്ള നീക്കം വിജയിച്ചുകിട്ടിയാല്‍ കോടതി ഏറ്റവും കണ്ണായ സ്ഥലങ്ങള്‍പോലും പാട്ടക്കരാറിന്റെ മറവില്‍ അന്യരുടെ കൈകളിലാണ്‌. കോടികളുടെ സ്വത്തുവകകള്‍ നിസ്സാരമായി തട്ടിയെടുത്ത്‌ വീതിച്ചെടുക്കുന്നതിന്‌ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുകയാണ്‌. ഈ അവസരത്തില്‍ പോര്‍ട്ട്ട്രസ്റ്റിന്തിരെ വിമര്‍ശനവുമായി ബിഎംഎസ്‌ രംഗത്തെത്തിയതും ശ്രദ്ധേയമാണ്‌. നിയമവിരുദ്ധമായി കെട്ടിടം കൈവശപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.