Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീറ്റ്‌ ബെല്‍റ്റുകളേക്കാള്‍ പ്രധാനമല്ലേ ഈ വാതിലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2014, 11:28 pm IST
in Ernakulam

കൊച്ചി: വാതിലുകള്‍ പിടിപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം മനുഷ്യ ജീവന്‍ നിരത്തുകളില്‍ പൊലിയുന്നതിന്‌ കാരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. നഗരത്തില്‍ ഓടുന്ന ഒട്ടുമിക്ക ബസുകള്‍ക്കും മുന്നിലും പിന്നിലും വാതിലുകളില്ല. അഥവ ഉണ്ടെങ്കില്‍ തന്നെ അത്‌ കെട്ടിവച്ച നിലയിലുമായിരിക്കും. മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും സിറ്റിയിലേക്ക്‌ വരുന്ന ബസുകളിലും ഇതുതന്നെ സ്ഥിതി. സമയക്രമം പാലിക്കണമെന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ അമിത വേഗതയിലാണ്‌ ഈ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നത്‌. ഹെല്‍മറ്റ്‌ വേട്ടയും സീറ്റ്‌ ബെല്‍റ്റ്‌ വേട്ടയും നടത്തുന്നവര്‍ ഈ മരണപ്പാച്ചില്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

അമിത വേഗതയും വളവുകളും മറ്റും വീശിയെടുക്കുമ്പോഴുള്ള ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ്‌ അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടി വാതിലുകള്‍ തുറക്കുന്നതും അടയ്‌ക്കുന്നതും മൂലം ഉണ്ടായേക്കാവുന്ന സമയനഷ്ടത്തിന്റെ പേരിലാണ്‌ ബസുകളുടെ വാതില്‍ ഊരിവയ്‌ക്കുന്നത്‌. സ്വകാര്യ ബസുകളില്‍ മുന്നിലും പിന്നിലും ഡോര്‍ ചെക്കര്‍മാരുണ്ടാകണമെന്ന നിയമവും മിക്ക സ്വകാര്യ ബസുകളും പാലിക്കുന്നുമില്ല. അതേ സമയം രണ്ട്‌ കണ്ടക്ടര്‍മാര്‍ ജീവനക്കാരായുള്ള സ്വകാര്യ ബസുകളും സിറ്റിയില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.

ബസിന്റെ അമിത വേഗതയെപ്പറ്റി യാത്രക്കാര്‍ തന്നെ പരാതിപ്പെട്ടാലും ബസ്‌ ജീവനക്കാര്‍ കേട്ട ഭാവം നടിക്കാറില്ല. ദീര്‍ഘദൂര ബസുകളുടെ വേഗത കണ്ടാല്‍ പലപ്പോഴും ബസിന്റെ ചക്രങ്ങള്‍ റോഡിലാണോ വായുവിലാണോ എന്ന സംശയമാണ്‌ ഉണ്ടാവുക. ദീര്‍ഘദൂര ബസുകളില്‍ ഭൂരിഭാഗം ബസുകള്‍ക്കും വാതിലുകള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അമിത വേഗത കാരണം ആടിയുലഞ്ഞാവും യാത്ര. ഇത്തരം ബസുകളില്‍ ഡോര്‍ കൂടിയില്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. എന്നാല്‍ വൈകുന്നേരങ്ങളിലും മറ്റും ദീര്‍ഘദൂര ബസാണെങ്കില്‍ കൂടി വാതില്‍പടിയില്‍ തിങ്ങി നിന്നും യാത്ര ചെയ്യുന്നവരുമുണ്ട്‌. എന്നാല്‍ ഇത്തരം യാത്രയ്‌ക്ക്‌ തടയിടേണ്ട അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.

സിറ്റി ബസുകള്‍ക്ക്‌ കതകുകള്‍ ഘടിപ്പിക്കേണ്ടെന്ന്‌ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ത്തന്നെ വാതിലുകള്‍ രണ്ടും ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്‌. ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കെത്തുമ്പോള്‍ ബസുകള്‍ക്ക്‌ വാതിലുകല്‍ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയ്‌ക്ക്‌ ശേഷം ഊരിവയ്‌ക്കുകയാണ്‌ പതിവ്‌. ബസുകള്‍ക്ക്‌ വാതില്‍ പിടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്താമെന്ന്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ പിന്നീട്‌ ഇക്കാര്യത്തില്‍ മറ്റ്‌ തീരുമാനമൊന്നും എടുത്തില്ല. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയില്‍ കൊച്ചി നഗരത്തില്‍ രണ്ട്‌ പേരാണ്‌ ഡോര്‍ ഇല്ലാത്ത ബസില്‍ നിന്നും വീണ്‌ മരണമടഞ്ഞത്‌.

ബസുകളുടെ മരണപാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം കൂടിക്കൂടി വരുമ്പോഴും നിയമങ്ങള്‍ ഉണ്ടായിട്ടും അത്‌ പാലിക്കാത്തവരെ പിടികൂടാനോ ഒന്നും അധികൃതര്‍ തയ്യാറാവുന്നില്ല. അതേ സമയം കാറില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്ന പോലീസുകാരുള്‍പ്പെടെയുള്ളവര്‍ ആളുകളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്ന ബസുകള്‍ തടയുവാനോ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഒന്നും തയ്യാറാവുന്നുമില്ല.

വിനീത വേണാട്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.