Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഷെല്ലി എഴുതുകയാണ്‌, ദൈവങ്ങളെ സ്തുതിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 05:53 pm IST
in Varadyam

ഷെല്ലി ചാക്കോ ക്രൈസ്തവനാണ്‌-യക്കോബായക്കാരന്‍. പക്ഷെ എഴുത്തില്‍ ഇദ്ദേഹം പൂര്‍ണമായും ഹൈന്ദവനാണെന്നു പറയേണ്ടിവരും. കാരണം ഷെല്ലി ചാക്കോ ഇന്നു കേരളത്തില്‍ അങ്ങിങ്ങ്‌ അറിയപ്പെടുന്നത്‌ ഹിന്ദു ഭക്തിഗാന രചയിതാവ്‌ എന്ന നിലക്കാണ്‌. ഭക്തിഗാന രചനാ രത്നമെന്ന വിശേഷണം വരെ ഇദ്ദേഹത്തിന്റെ പേരിനൊപ്പം വന്നുചേര്‍ന്നിരിക്കുന്നു.

ഇടുക്കി, കാല്‍വരിമൗണ്ട്‌ പി.ഒ, പ്രിന്‍സ്‌ ഭവനില്‍ ഷെല്ലി ചാക്കോ ഇതിനോടകം തന്നെ ഏകദേശം 2500 ഓളം ഹിന്ദുഭക്തിഗാനങ്ങള്‍ എഴുതിക്കഴിഞ്ഞു. ഭക്തിഗാനങ്ങല്‍ എഴുതുക മാത്രമല്ല ഇവയെല്ലാം കാസറ്റ്‌, സിഡി രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള 400ല്‍ അധികം വരുന്ന ക്ഷേത്രങ്ങള്‍ക്കു വേണ്ടിയാണ്‌ ഇവ രചിച്ചത്‌. കഴിഞ്ഞ 15 വര്‍ഷക്കാലമായി ഷെല്ലി ചാക്കോ ഉപജീവനം നടത്തുന്നതും ഹിന്ദുഭക്തിഗാനങ്ങളെഴുതിയാണ്‌. വിവിധ ക്ഷേത്രങ്ങള്‍ക്കായി താനെഴുതുന്ന ഭക്തിഗാനങ്ങള്‍ക്കു ഈണം നല്‍കാന്‍ സംഗീതസംവിധായകരെയും ഗാനങ്ങള്‍ ആലപിക്കാന്‍ പട്ടുകാരെയും കണ്ടെത്തി ഗാനങ്ങള്‍ സിഡി രൂപേണ പുറത്തിറക്കുന്നതും ഇദ്ദേഹം തന്നെയാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ക്ഷേത്രങ്ങള്‍ ഭക്തിഗാനങ്ങള്‍ പുറത്തിറക്കാന്‍ ചിന്തിച്ചാല്‍ ഷെല്ലി ചാക്കോയെ സമീപിച്ചാല്‍ മതിയാകും.

ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും തോന്നിയ താല്‍പര്യമാണ്‌ ഹിന്ദുഭക്തി ഗാനങ്ങളെഴുതുന്നതിലേക്ക്‌ ഷെല്ലി ചാക്കോയെ കൊണ്ടെത്തിച്ചത്‌. ‘ശബരീഗീതങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലെ മൂന്നു പാട്ടുകള്‍ എഴുതിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഈ രംഗത്തെ തുടക്കം. മാര്‍ക്കോസ്‌, വിനീത്‌ ശ്രീനിവാസന്‍, മധു ബാലകൃഷ്ണന്‍, സുദീപ്‌ കുമാര്‍, രാധികാ തിലക്‌ തുടങ്ങിയ പ്രമുഖര്‍ ഷെല്ലി രചിച്ച ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു വേണ്ടി ചെയ്ത ‘വിശ്വരൂപ’മാണ്‌ ഈ അടുത്ത നാളില്‍ വിപണിയിലെത്തിയ പ്രധാന സിഡികളില്‍ ഒന്ന്‌.

തന്റെ പേര്‌ കേള്‍ക്കുമ്പോള്‍തന്നെ പല ക്ഷേത്രങ്ങളുടെയും ദേവസ്വം അധികൃതര്‍ക്കു കൗതുകമാണെന്നു ഷെല്ലി ചാക്കോ പറയുന്നു. ഒന്ന്‌ രണ്ട്‌ സിഡി കമ്പനികള്‍ ഭക്തിഗാനങ്ങളെഴുതാനായി തന്നെ സമീപിച്ചിരുന്നു. പേരില്‍നിന്നു ചാക്കോ എടുത്തുകളയണമെന്നു ഇവര്‍ ആവശ്യപ്പട്ടതു മൂലം അവരുമായി സഹകരിച്ചില്ലെന്നും ഷെല്ലി പറയുന്നു. ഇദ്ദേഹം തനിച്ചാണ്‌ ക്ഷേത്രങ്ങള്‍ക്കുവേണ്ടി സിഡികള്‍ തയ്യാറാക്കി നല്‍കുന്നത്‌. പാമ്പാടി ളാക്കാട്ടൂര്‍ മരുതുകാവ്‌ ക്ഷേത്രത്തിനു വേണ്ടി ഭക്തിഗാനങ്ങളെഴുതി മൂന്നു സിഡികള്‍ പുറത്തിറക്കിയതിന്‌ ക്ഷേത്രം അധികൃതര്‍ ഭക്തിഗാനരചനാ രത്നമെന്ന അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. പത്തോളം ഇസ്ലാമിക ഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. വിവിധ ആനുകാലികങ്ങളിലായി 100 ഓളം ചെറുകഥകളും എഴുതി. ഇതിനു പുറമെ ഷെല്ലിയുടെ ആറു നോവലുകള്‍ കോട്ടയം സഖിബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എഴുത്തിലെ വ്യത്യസ്ത ജീവിതസഖിയെ തെരഞ്ഞെടുക്കുന്നതിലും ഷെല്ലി ചാക്കോ കാട്ടി. നായര്‍ സമുദായാംഗമായ സുജാതയാണ്‌ ഭാര്യ. ഡിഗ്രി വിദ്യാര്‍ത്ഥിയായ പ്രിന്‍സ്‌, പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പ്രിന്‍സി എന്നിവര്‍ മക്കളാണ്‌.

അനീഷ്‌ ചെറുവള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.