Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാത്തിക്കക്കാവ് സംരക്ഷണം ദേവാരണ്യംപദ്ധതി ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2014, 09:58 pm IST
in Kottayam

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കാവുകള്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ദേവാരണ്യം കാവ് സംരക്ഷണ പദ്ദതി ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചു. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തോളം പഴക്കമുള്ള പാത്തിക്കക്കാവ് സംരക്ഷിക്കുന്നതിനായി ദേവാരണ്യം പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാതിരുന്നതാണ് എരുമേലിയിലെ പാത്തിക്കക്കാവ് നാശോന്മുഖമാകാന്‍ കാരണമായിരിക്കുന്നത്.

കാവുകളുള്‍പ്പെടെയുള്ള ദേവസ്വം ഭൂമികള്‍ സംരക്ഷിക്കുന്നതിനായി 2002ല്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയ ദേവാരണ്യം പദ്ധതി പ്രകാരം അന്നത്തെ ബോര്‍ഡ് മെമ്പര്‍ ഡി. ശശിധരന്‍ എരുമേലി പാത്തിക്കക്കാവ് സന്ദര്‍ശിച്ച് നടപടികള്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. നൂറുകണക്കിന് ഏക്കര്‍ ഭൂമിയുണ്ടായിരുന്ന എരുമേലി പശ്ചിമദേവസ്വം വക ഭൂമികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരായ ചിലര്‍ക്ക് നല്‍കിയതൊഴിച്ചാല്‍ കാവുകള്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി മാത്രം വരുന്ന ഉദ്യോഗസ്ഥര്‍ കാവുകളുടെ സംരക്ഷണപദ്ധതിക്ക് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നതാണ് എരുമേലിയിലെ കാവുകള്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.

പശ്ചിമഘട്ട ദേവസ്വത്തിന്റെ ഭാഗമായിരുന്ന പാത്തിക്കക്കാവിന് 1.20 ഏക്കര്‍ ഭൂമിയുണ്ടായിരുന്നുവെന്നും ചെറുവള്ളി തോട്ടത്തിലെ പൂവന്‍പാറമല ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നതായും പഴമക്കാര്‍ പറയുന്നു. എന്നാല്‍ പാത്തിക്കക്കാവിലെ കാവിന്റെ ഭൂമിയത്രയും കയ്യേറിയതായും ഇപ്പോള്‍ വെറും അമ്പതുസെന്റ് സ്ഥലം മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.

വര്‍ഷങ്ങളായി എരുമേലി ദേവസ്വത്തിലെത്തുന്ന ഓഫീസര്‍മാര്‍ ശബരിമല സീസണ്‍ ഒരുക്കങ്ങള്‍ മാത്രം പരിശോധിച്ച് സ്ഥലംമാറിപ്പോകുന്നതല്ലാതെ ദേവസ്വം വക ഭൂമിയെക്കുറിച്ചോ, കാവുകളെക്കുറിച്ചോ പഠിക്കാനോ നിലനിര്‍ത്താനോ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള പാത്തിക്കക്കാവില്‍ സന്ദര്‍ശിക്കാനോ സംരക്ഷിക്കാനോ ഇതുവരെ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ദേവസ്വത്തിന്റെ കടുത്ത അനാസ്ഥ തന്നെയാണെന്നും ഹൈന്ദവസംഘടനകളെന്നും പറയുന്നു. പാത്തിക്കക്കാവില്‍ ഒടിഞ്ഞുവീണമരം ലേലംചെയ്തു വില്‍ക്കാന്‍ മാത്രമായി വര്‍ഷങ്ങള്‍ക്കുമുമ്പ് ദേവസ്വം ബോര്‍ഡിലെ ചിലര്‍ എത്തിയിരുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ ലക്ഷക്കണക്കിനു രൂപ നീക്കിവച്ചുവെങ്കിലും പാത്തിക്കക്കാവ് സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കടുത്ത വേനലില്‍പോലും നിലയ്‌ക്കാത്ത നീരുറവയില്‍ നിലനില്‍ക്കുന്ന പാത്തിക്കക്കാവിന്റെ പരിശുദ്ധി തകിടം മറിഞ്ഞതിനുപിന്നില്‍ ഉത്തരവാദപ്പെട്ട ദേവസ്വം ഭരണകൂടം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാത്തിക്കക്കാവില്‍ നാട്ടുകാരില്‍ ചിലര്‍ വിളക്ക് തെളിയിക്കുന്നതിന്റെ പേരില്‍ ബിംബങ്ങള്‍ സ്ഥാപിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ദേവസ്വം ബോര്‍ഡ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. കഴിഞ്ഞദിവസം വൃക്ഷദിനത്തോടനുബന്ധിച്ച് വന്‍വൃക്ഷത്തെ പൂജിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തക സംഘത്തെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ സ്വത്തായ പാത്തിക്കക്കാവിലെ ഭൂമി വീണ്ടും കയ്യേറാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്നും കാവ് സംരക്ഷിക്കാന്‍ അടിയന്തര നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാവുകള്‍ സംരക്ഷിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് തന്നെ തയ്യാറാക്കിയ ദേവാരണ്യം പദ്ധതി അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.